صحيح البخاري مع فتح الباري

صحيح البخاري مع فتح الباري
صحيح البخاري مع فتح الباري

Saturday, 22 July 2017

ജിബ്‌രീൽ മനുഷ്യ രൂപത്തിൽ തിരു നബിയുടെ സദസ്സിൽ വന്നു നടത്തിയ സംഭാഷണം സ്വഹീഹുൽ ബുഖഹാരി ഹദീസ് 50 ഫത്ഹുൽ ബാരി സഹിതം


അൽ കിതാബ് പഠന പരമ്പര  271
26.06.2017
ഹദീസ് സെഷൻ  65

MODULE 01/26.06.2017

സ്വഹീഹുൽ  ബുഖാരി 
صحيح البخاري  
കിതാബുൽ ഈമാൻ 
كتاب الإيمان

بَابُ سُؤَالِ جِبْرِيلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الإِيمَانِ ، وَالإِسْلاَمِ ، وَالإِحْسَانِ ، وَعِلْمِ السَّاعَةِ وَبَيَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَهُ ، ثُمَّ قَالَ : جَاءَ جِبْرِيلُ عَلَيْهِ السَّلاَمُ يُعَلِّمُكُمْ دِينَكُمْ فَجَعَلَ ذَلِكَ كُلَّهُ دِينًا ، وَمَا بَيَّنَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِوَفْدِ عَبْدِ القَيْسِ مِنَ الإِيمَانِ ، وَقَوْلِهِ تَعَالَى : وَمَنْ يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَنْ يُقْبَلَ مِنْهُ
ഈമാൻ , ഇസ്‌ലാം , ഇഹ്‌സാൻ എന്നിവ സംബന്ധിച്ച് ജിബ്‌രീൽ അലൈഹിസ്സലാം നബിയോട് ചോദിക്കുന്നതും നബിയുടെ മറുപടിയും അവസാനം നബി ജിബ്‌രീൽ നിങ്ങളെ നിങ്ങളുടെ ദീൻ പഠിപ്പിക്കാൻ വന്നതാണ് എന്ന് പറയുകയും ചെയ്തതിലൂടെ  ജിബ്‌രീൽ പരാമര്ശിച്ച വിഷയങ്ങൾ എല്ലാം ദീൻ ആണെന്ന് വ്യക്തമാവുന്നു.കൂടാതെ അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തിന് നബി ഈമാൻ വിശദീകരിച്ചു കൊടുക്കുന്നതും ' ദീനുൽ ഇസ്‌ലാം ' അല്ലാത്ത ഒരു ജീവിത വ്യവസ്ഥയും അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമല്ല എന്ന ഖുർആൻ വചനവും എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ബാബിന്റെ ടൈറ്റിൽ .

ഹദീസ് 50
حَدَّثَنَا مُسَدَّدٌ ، قَالَ : حَدَّثَنَا إِسْمَاعِيلُ بْنُ إِبْرَاهِيمَ ، أَخْبَرَنَا أَبُو حَيَّانَ التَّيْمِيُّ ، عَنْ أَبِي زُرْعَةَ ، عَنْ أَبِي هُرَيْرَةَ ، قَالَ : كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَارِزًا يَوْمًا لِلنَّاسِ ، فَأَتَاهُ جِبْرِيلُ فَقَالَ : مَا الإِيمَانُ ؟ قَالَ : الإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ ، وَكُتُبِهِ ، وَبِلِقَائِهِ ، وَرُسُلِهِ وَتُؤْمِنَ بِالْبَعْثِ . قَالَ : مَا الإِسْلاَمُ ؟ قَالَ : الإِسْلاَمُ : أَنْ تَعْبُدَ اللَّهَ ، وَلاَ تُشْرِكَ بِهِ شَيْئًا ، وَتُقِيمَ الصَّلاَةَ ، وَتُؤَدِّيَ الزَّكَاةَ المَفْرُوضَةَ ، وَتَصُومَ رَمَضَانَ . قَالَ : مَا الإِحْسَانُ ؟ قَالَ : أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ ، قَالَ : مَتَى السَّاعَةُ ؟ قَالَ : مَا المَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ ، وَسَأُخْبِرُكَ عَنْ أَشْرَاطِهَا : إِذَا وَلَدَتِ الأَمَةُ رَبَّهَا ، وَإِذَا تَطَاوَلَ رُعَاةُ الإِبِلِ البُهْمُ فِي البُنْيَانِ ، فِي خَمْسٍ لاَ يَعْلَمُهُنَّ إِلَّا اللَّهُ ثُمَّ تَلاَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ } الآيَةَ ، ثُمَّ أَدْبَرَ فَقَالَ : رُدُّوهُ فَلَمْ يَرَوْا شَيْئًا ، فَقَالَ : هَذَا جِبْرِيلُ جَاءَ يُعَلِّمُ النَّاسَ دِينَهُمْ قَالَ أَبُو عَبْدِ اللَّهِ : جَعَلَ ذَلِكَ كُلَّهُ مِنَ الإِيمَانِ

ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :   ഒരു ദിവസം നബി സ്വല്ലല്ലാഹു അലൈഹി വ ജനങ്ങൾക്ക്‌ അഭിമുഖമായി ഇരിക്കുകയായിരുന്നു. അപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം നബിയുടെ സമീപം വന്നു. 

ശേഷം 
ജിബ്‌രീൽ നബിയോട് ചോദിച്ചു : എന്താണ് ഈമാൻ?
 അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിലും അവന്റെ മലക്കുകളിലും  വേദ ഗ്രന്ഥങ്ങളിലും അല്ലാഹുവിനെ കണ്ടു മുട്ടുമെന്നതിലും 
  ദൈവ ദൂതന്മാരിലും 
പുനർജന്മത്തിലും   വിശ്വസിക്കുകയെന്നതാണത്.''

തുടർന്ന് ജിബ്‌രീൽ ചോദിച്ചു :എന്താണ് ഇസ്‌ലാം ?
അപ്പോള്‍ തിരുനബി പറഞ്ഞു: 'നീ അല്ലാഹുവിനെ ആരാധിക്കുക/ഇബാദത്ത് ചെയ്യുക ;അവനിൽ  ഒന്നിനെയും പങ്കു ചേർക്കാതിരിക്കുക  നമസ്‌കാരം നിഷ്ഠയോടെ അനുഷ്ഠിക്കുക.നിർബന്ധമാക്കപ്പെട്ട സകാത്ത് നല്‍കുക. റമദാനില്‍ വ്രതമനുഷ്ഠിക്കുക.  ഇതാണ് ഇസ്‌ലാം.''

തുടർന്ന് ജിബ്‌രീൽ ചോദിച്ചു :എന്താണ്
 ഇഹ്‌സാൻ ?
അപ്പോള്‍ തിരുനബി പറഞ്ഞു: ''താങ്കള്‍ അല്ലാഹുവിനെ കാണുന്നുണ്ടെന്നവിധം അവന്ന് ഇബാദത്ത് ചെയ്യുക. നിശ്ചയം! അവന്‍ താങ്കളെ കാണുന്നുണ്ട്. താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും.''

തുടർന്ന് ആഗതൻ ചോദിച്ചു : എപ്പോഴാണ് അന്ത്യ   ദിനം സംഭവിക്കുക?
 അവിടുന്ന് പ്രതിവചിച്ചു: ''അന്വേഷിക്കപ്പെടുന്നവന്‍ അന്വേഷകനെക്കാള്‍ അക്കാര്യത്തില്‍ വിവരം കൂടിയവനല്ല.'' എന്നാൽ ഞാൻ അതിന്റെ  ലക്ഷണങ്ങൾ താങ്കൾക്ക്‌ പറഞ്ഞു തരാം: ''അടിമ സ്ത്രീ തന്റെ തന്റെ യജമാനനെ  പ്രസവിക്കുക. കറുത്ത ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയന്മാർ  ഗംഭീര സൗധങ്ങള്‍ പണിയുന്നതില്‍ മത്സരിക്കുന്നത് നീ കാണാനിടയാവുക!''
തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഈ ആയത്ത് ഓതി 
:
إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ
പിന്നീട് ആഗതൻ അവിടം വിട്ടു പോയി . അപ്പോൾ നബി പറഞ്ഞു : അദ്ദേഹത്തെ തിരിച്ചു വിളിക്കൂ .എന്നാൽ സ്വഹാബാക്കൾക്കു ആഗതനെ അവിടെ കാണാനായില്ല .
. അപ്പോള്‍ അവിടന്ന്  പറഞ്ഞു: ''അത് ജിബ്‌രീലാണ്. നിങ്ങള്‍ക്കു നിങ്ങളുടെ ദീന്‍ പഠിപ്പിക്കാനായി വന്നതാണ്'.

അബൂ അബ്ദില്ലാഹ് ( ഇമാം ബുഖാരി ) പ്രസ്താവിക്കുന്നു : അപ്പോൾ ഈ പറഞ്ഞതെല്ലാം ദീൻ(ഇസ്‌ലാം ) ആണെന്ന് വ്യക്തമായി .  

ഇവിടെ  പരാമർശിച്ച ആയത്തിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു : 

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 031 ലുഖ്മാന്‍ 34:
إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ 

وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا

 وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ

 إِنَّ 
اللَّهَ عَلِيمٌ خَبِيرٌ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=16&book=33&bab_id=37

MODULE 02/26.06.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 81-85:

وَإِذْ أَخَذَ اللّهُ مِيثَاقَ النَّبِيِّيْنَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ 

قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَى ذَلِكُمْ إِصْرِي 

قَالُواْ أَقْرَرْنَا 

قَالَ فَاشْهَدُواْ وَأَنَاْ مَعَكُم مِّنَ الشَّاهِدِينَ
അല്ലാഹു പ്രവാചകന്‍മാരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) : ഞാന്‍ നിങ്ങള്‍ക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട്‌ ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത്‌ വരികയുമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്‌ എന്ന്‌. ( തുടര്‍ന്ന്‌ ) അവന്‍ ( അവരോട്‌ ) ചോദിച്ചു: നിങ്ങളത്‌ സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന്‌ സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌.
فَمَن تَوَلَّى بَعْدَ ذَلِكَ فَأُوْلَـئِكَ هُمُ الْفَاسِقُونَ
അതിന്‌ ശേഷവും ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
أَفَغَيْرَ دِينِ اللّهِ يَبْغُونَ وَلَهُ أَسْلَمَ مَن فِي السَّمَاوَاتِ وَالأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? ( വാസ്തവത്തില്‍ ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന്‌ കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവര്‍ മടക്കപ്പെടുന്നതും.
قُلْ آمَنَّا بِاللّهِ وَمَا أُنزِلَ عَلَيْنَا وَمَا أُنزِلَ عَلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَقَ وَيَعْقُوبَ وَالأَسْبَاطِ وَمَا أُوتِيَ مُوسَى وَعِيسَى وَالنَّبِيُّونَ مِن رَّبِّهِمْ لاَ نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ
( നബിയേ, ) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതി ( ഖുര്‍ആന്‍ ) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട  ദിവ്യ സന്ദേശത്തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു( മുസ്ലിംകൾ ആകുന്നു ).
وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ
ഇസ്ലാം  അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
http://quranmalayalam.com/quran/malar/03.htm

MODULE 03/26.06.2017

ടൈറ്റിൽ - ന്റെയും ഹദീസിന്റെയും വിശദീകരണം 
ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
شرح  من فتح الباري لابن حجر

ഇസ്‌ലാമും ഈമാനും പരസ്പര പൂരകങ്ങളാണ്‌ :

(قَولُهُ بَابُ سُؤَالِ جِبْرِيلَ عَنِ الْإِيمَانِ وَالْإِسْلَامِ إِلَخْ)
تَقَدَّمَ أَنَّ الْمُصَنِّفَ يَرَى أَنَّ الْإِيمَانَ وَالْإِسْلَامَ عِبَارَةٌ عَنْ مَعْنًى وَاحِدٍ فَلَمَّا كَانَ ظَاهِرُ سُؤَالِ جِبْرِيلَ عَنِ الْإِيمَانِ وَالْإِسْلَامِ وَجَوَابُهُ يَقْتَضِي تَغَايُرَهُمَا وَأَنَّ الْإِيمَانَ تَصْدِيقٌ بِأُمُورٍ مَخْصُوصَةٍ وَالْإِسْلَامَ إِظْهَارُ أَعْمَالٍ مَخْصُوصَةٍ أَرَادَ أَنْ يَرُدَّ ذَلِكَ بِالتَّأْوِيلِ إِلَى طَرِيقَتِهِ 

     قَوْلُهُ  وَبَيَانِ أَيْ مَعَ بَيَانِ أَنَّ الِاعْتِقَادَ وَالْعَمَلَ دِينٌ وَقَولُهُ وَمَا بَيَّنَ أَيْ مَعَ مَا بَيَّنَ لِلْوَفْدِ أَنَّ الْإِيمَانَ هُوَ الْإِسْلَامُ حَيْثُ فَسَّرَهُ فِي قِصَّتِهِمْ بِمَا فَسَّرَ بِهِ الْإِسْلَامَ هُنَا وَقَولُهُ وَقَول الله أَي مَعَ مادلت عَلَيْهِ الْآيَةُ أَنَّ الْإِسْلَامَ هُوَ الدِّينُ وَدَلَّ عَلَيْهِ خَبَرُ أَبِي سُفْيَانَ أَنَّ الْإِيمَانَ هُوَ الدِّينُ فَاقْتَضَى ذَلِكَ أَنَّ الْإِسْلَامَ وَالْإِيمَانَ أَمْرٌ وَاحِدٌ هَذَا مُحَصَّلُ كَلَامِهِ 
ആശയ സംഗ്രഹം : ഈമാനും ഇസ്‌ലാമും ഒരേ ആശയത്തെ ദ്യോതിപ്പിക്കുന്ന രണ്ടു സംജ്ഞകളാണ് എന്ന നിലപാട് ഈ ബാബിനു  ഈ ടൈറ്റിൽ നൽകിയതിലൂടെ ഇമാം ബുഖാരി സമർത്ഥിക്കുന്നു.വിശ്വാസവും പ്രവർത്തിയും ദീൻ അഥവാ ഇസ്‌ലാം തന്നെ.അബ്ദുൽ ഖൈസിന്റെ പ്രതിനിധി സംഘത്തിന് നബി ഈമാൻ വിശദീകരിച്ചു കൊടുത്തതിനെയും ഇസ്‌ലാം എന്ന് വിവക്ഷിക്കപ്പെട്ടിരിക്കുന്നു.ഇസ്‌ലാം ആണ് ദീൻ എന്ന് അല്ലാഹുവിന്റെ ആയത്തിൽ നിന്ന് വ്യക്തമാണ്.അപ്പോൾ ഈമാൻ, ഇസ്‌ലാം, ഇഹ്‌സാൻ എന്നിവയൊക്കെ വിശദീകരിച്ച ശേഷം ജിബ്‌രീൽ വന്നത് നിങ്ങളുടെ ദീൻ പഠിപ്പിക്കാനാണ് എന്ന് നബി പറയുന്നതിലൂടെ ഈമാൻ, ഇസ്‌ലാം എന്നിവ ഒരേ ആശയത്തെ സൂചിപ്പിക്കുന്ന രണ്ടു പദങ്ങൾ ആണെന്ന് ദീർഘമായ ഈ ടൈറ്റിൽ നൽകിയതിലൂടെ ഇമാം ബുഖാരി സമർത്ഥിക്കുന്നു.
...........................
     قَوْلُهُ  تَعَالَى وَرَضِيتُ لَكُمُ الْإِسْلَامَ دينا فَإِنَّ الْإِسْلَامَ هُنَا يَتَنَاوَلُ الْعَمَلَ وَالِاعْتِقَادَ مَعًا لِأَنَّ الْعَامِلَ غَيْرُ الْمُعْتَقِدِ لَيْسَ بِذِي دِينٍ مَرْضِيٍّ وَبِهَذَا اسْتَدَلَّ الْمُزَنِيُّ وَأَبُو مُحَمَّدٍ الْبَغَوِيُّ فَقَالَ فِي الْكَلَامِ عَلَى حَدِيثِ جِبْرِيلَ هَذَا جَعَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْإِسْلَامَ هُنَا اسْمًا لِمَا ظَهَرَ مِنَ الْأَعْمَالِ وَالْإِيمَانَ اسْمًا لِمَا بَطَنَ مِنَ الِاعْتِقَادِ وَلَيْسَ ذَاكَ لِأَنَّ الْأَعْمَالَ لَيْسَتْ مِنَ الْإِيمَانِ وَلَا لِأَنَّ التَّصْدِيقَ لَيْسَ مِنَ الْإِسْلَامِ بَلْ ذَاكَ تَفْصِيلٌ لِجُمْلَةٍ كُلُّهَا شَيْءٌ وَاحِدٌ وَجِمَاعُهَا الدِّينُ وَلِهَذَا قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ 
وَقَالَ  سُبْحَانَهُ وَتَعَالَى وَرَضِيتُ لَكُمُ الْإِسْلَامَ دينا 
     وَقَالَ  وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَلَا يَكُونُ الدِّينُ فِي مَحَلِّ الرِّضَا وَالْقَبُولِ إِلَّا بِانْضِمَامِ التَّصْدِيقِ انْتَهَى كَلَامُهُ
ആശയ സംഗ്രഹം : ' ഞാൻ നിങ്ങൾക്ക് ഇസ്‌ലാം ദീനിനെ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു' എന്ന അല്ലാഹുവിന്റെ വചനത്തിൽ 'ഇസ്‌ലാം' എന്നത് വിശ്വാസവും പ്രവർത്തിയും ഒത്തു ചേർന്നത് ആണെന്ന് വ്യക്തമാണ്.കാരണം വിശ്വാസിയല്ലാത്ത പ്രവർത്തിക്കുന്നവൻ തൃപ്തിപ്പെടപ്പെട്ട ദീനിൽ ആണെന്ന് പറയാവതല്ല.ഇവിടെ നൽകിയിട്ടുള്ള, ജിബ്‌രീൽ അലൈഹിസ്സലാം ദീൻ പഠിപ്പിക്കാൻ വന്ന സംഭവം വിശദീകരിക്കുന്ന ഹദീസിൽ 'ഇസ്‌ലാം' എന്നത് പ്രവർത്തികളിലൂടെ ബാഹ്യമായി വെളിപ്പെടുന്നതും 'ഈമാൻ' എന്നത് ആന്തരികമായ വിശ്വാസവുമാണ്; എന്നാൽ ഇതിനർത്ഥം പ്രവർത്തികൾ ഈമാനിൽ പെട്ടതല്ലെന്നോ ഹൃദയം കൊണ്ട് സത്യപ്പെടുത്തൽ ഇസ്‌ലാമിൽ പെട്ടതല്ലെന്നോ അല്ല.എന്നാൽ ഈ രണ്ടു പദങ്ങളും പരസ്പരം വിശദീകരിക്കുന്നതാണ്‌.ഇത് രണ്ടും ഒന്ന് തന്നെയാണ് .ഇത് രണ്ടും ചേർന്നതാണ് ദീൻ.
.....................................

MODULE 04/26.06.2017

അദ്ധ്യാപകന് പ്രത്യേക ഇരിപ്പിടം:

قَوْلُهُ  كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَارِزًا يَوْمًا لِلنَّاسِ أَيْ ظَاهِرًا لَهُمْ غَيْرَ مُحْتَجِبٍ عَنْهُمْ وَلَا مُلْتَبِسٍ بِغَيْرِهِ وَالْبُرُوزُ الظُّهُورُ وَقَدْ وَقَعَ فِي رِوَايَةِ أَبِي فَرْوَةَ الَّتِي أَشَرْنَا إِلَيْهَا بَيَانُ ذَلِكَ فَإِنَّ أَوَّلَهُ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْلِسُ بَيْنَ أَصْحَابِهِ فَيَجِيءُ الْغَرِيبُ فَلَا يَدْرِي أَيُّهُمْ هُوَ فَطَلَبْنَا إِلَيْهِ أَنْ نَجْعَلَ لَهُ مَجْلِسًا يَعْرِفُهُ الْغَرِيبُ إِذَا أَتَاهُ قَالَ فَبَنَيْنَا لَهُ دُكَّانًا مِنْ طِينٍ كَانَ يَجْلِسُ عَلَيْهِ انْتَهَى وَاسْتَنْبَطَ مِنْهُ الْقُرْطُبِيُّ اسْتِحْبَابَ جُلُوسِ الْعَالِمِ بِمَكَانٍ يَخْتَصُّ بِهِ وَيَكُونُ مُرْتَفِعًا إِذَا احْتَاجَ لِذَلِكَ لِضَرُورَةِ تَعْلِيمٍ وَنَحْوِهِ 
ആശയ സംഗ്രഹം :( ഹദീസ് വിശദീകരണം)അബൂ ഫർവയുടെ റിപ്പോർട്ടിന്റെ തുടക്കത്തിൽ ഈ സംഭവം വിശദീകരിക്കുന്നതിങ്ങനെയാണ് : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവിടുത്തെ സഖാക്കൾക്കിടയിൽ ഇരിക്കുകയായിരുന്നു.അപ്പോൾ ഒരു അപരിചിതൻ അവിടെ വരുന്നു.ആഗതന് ആരാണ് റസൂൽ എന്ന് മനസ്സിലാവുന്നില്ല(റിപ്പോർട്ടറുടെ അഭിപ്രായത്തിൽ).അപ്പോൾ ഞങ്ങൾ (സ്വഹാബാക്കൾ) റസൂലിന് ഒരു  ഇരിപ്പിടം ഒരുക്കാമെന്നു അഭിപ്രായപ്പെട്ടു.എങ്കിൽ ആഗതന് റസൂലിനെ മനസ്സിലാക്കാമല്ലോ.അങ്ങിനെ ഞങ്ങൾ (സ്വഹാബാക്കൾ) കളിമണ്ണ് കൊണ്ട് റസൂലിന് ഒരു ഇരിപ്പിടം ഉണ്ടാക്കി.അദ്ധ്യാപകന് പ്രത്യേക ഇരിപ്പിടം ഉണ്ടാക്കുന്നതും അധ്യാപനത്തിനു ആവശ്യമെങ്കിൽ അത് ഉയർത്തി സ്ഥാപിക്കുന്നതും സുന്നത്താണെന്ന് ഈ ഹദീസ് പ്രകാരം ഇമാം ഖുർതുബി തെളിവ് പിടിച്ചിരിക്കുന്നു.

മാലാഖ മനുഷ്യരൂപത്തിൽ,വിദ്യാർത്ഥി അദ്ധ്യാപകന്റെ മുമ്പിൽ :
     قَوْلُهُ  فَأَتَاهُ رَجُلٌ أَيْ مَلَكٌ فِي صُورَةِ رَجُلٍ وَفِي التَّفْسِيرِ لِلْمُصَنِّفِ إِذْ أَتَاهُ رَجُلٌ يَمْشِي وَلِأَبِي فَرْوَةَ فَإِنَّا لَجُلُوسٌ عِنْدَهُ إِذْ أَقْبَلَ رَجُلٌ أَحْسَنُ النَّاسِ وَجْهًا وَأَطْيَبُ النَّاسِ رِيحًا كَأَنَّ ثِيَابَهُ لَمْ يَمَسَّهَا دَنَسٌ وَلِمُسْلِمٍ مِنْ طَرِيقِ كَهْمَسٍ فِي حَدِيثِ عُمَرَ بَيْنَمَا نَحْنُ ذَاتَ يَوْمٍ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ شَدِيد سَواد الشّعْر وَفِي رِوَايَة بن حِبَّانَ سَوَادِ اللِّحْيَةِ لَا يُرَى عَلَيْهِ أَثَرُ السَّفَرِ وَلَا يَعْرِفُهُ مِنَّا أَحَدٌ حَتَّى جَلَسَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَفِي رِوَايَةِ لِسُلَيْمَانَ التَّيْمِيِّ لَيْسَ عَلَيْهِ سَحْنَاءُ السَّفَرِ وَلَيْسَ مِنَ الْبَلَدِ فَتَخَطَّى حَتَّى بَرَكَ بَيْنَ يَدَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَمَا يَجْلِسُ أَحَدُنَا فِي الصَّلَاةِ ثُمَّ وَضَعَ يَدَهُ عَلَى رُكْبَتَيِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 
................................
ആശയ സംഗ്രഹം : ഒരു പുരുഷൻ /മനുഷ്യൻ വന്നു എന്നാൽ മനുഷ്യ രൂപത്തിൽ ജിബ്‌രീൽ വന്നതിനെയാണ് സൂചിപ്പിക്കുന്നത്.വിവിധ റിപ്പോർട്ടുകളിൽ നിന്ന് ഇത് വ്യക്തമാണ്.ബുഖാരിയിൽ തന്നെ കിതാബു തഫ്സീറിൽ ' ഒരു മനുഷ്യൻ നടന്നു വന്നു' എന്ന് കാണാം.
അബൂ ഫർവയുടെ റിപ്പോർട്ടിൽ : ''ഞങ്ങൾ നബിയുടെ അടുത്ത് ഇരിക്കുകയായിരുന്നു.അപ്പോൾ ഏറ്റവും നല്ല മുഖശ്രീയുള്ള സുഗന്ധം പരത്തുന്ന ഒരു പുരുഷൻ അവിടെ വന്നു .അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒരു അഴുക്കും ഇല്ലായിരുന്നു.''

സ്വഹീഹു മുസ്ലിമിൽ ഉമർ റദിയള്ളാഹു അന്ഹുവിന്റെ ഹദീസിൽ : ''ഒരു ദിവസം ഞങ്ങള്‍ ദൈവദൂതന്റെ സന്നിധിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തനി വെള്ള വസ്ത്രമണിഞ്ഞ കറുത്തിരുണ്ട മുടിയുള്ള ഒരാള്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു'' 
ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ : '' കറുത്ത താടിയുള്ള മനുഷ്യൻ,യാത്രയുടെ അടയാളങ്ങള്‍ അയാളില്‍ കാണാനില്ല. ആരും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അയാള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്തിരുന്നു. തന്റെ കാല്‍മുട്ടുകള്‍  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാല്‍മുട്ടുകളില്‍ ചേര്‍ത്തുവെച്ചു. രണ്ട് കൈപ്പടങ്ങള്‍ രണ്ട് തുടകളിലും''
സുലൈമാന് തൈമിയുടെ റിപ്പോർട്ടിൽ : '' യാത്രയുടെ അടയാളങ്ങള്‍ അയാളില്‍ കാണാനില്ലായിരുന്നു.അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനായിരുന്നില്ല.അദ്ദേഹം മുമ്പോട്ടു വന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മുമ്പിൽ  ഇരുന്നു - ഞങ്ങൾ നിസ്‌ക്കാരത്തിലെ അത്തഹിയ്യാത്തിൽ തബറുകിന്റെ ഇരുത്തം ഇരിക്കുന്നത് പോലെ.തുടർന്ന് അദ്ദേഹം തന്റെ കൈകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാൽമുട്ടുകളിൽ വച്ചു. 
...................................
ജിബ്‌രീൽ സലാം പറഞ്ഞാണോ സംഭാഷണം തുടങ്ങിയത് ?
..........................
     قَوْلُهُ  فَقَالَ زَادَ الْمُصَنِّفُ فِي التَّفْسِيرِ يَا رَسُولَ اللَّهِ مَا الْإِيمَانُ فَإِنْ قِيلَ فَكَيْفَ بَدَأَ بِالسُّؤَالِ قَبْلَ السَّلَامِ أُجِيبَ بِأَنَّهُ يُحْتَمَلُ أَنْ يَكُونَ ذَلِكَ مُبَالَغَةً فِي التَّعْمِيَةِ لِأَمْرِهِ أَوْ لِيُبَيِّنَ أَنَّ ذَلِكَ غَيْرُ وَاجِبٍ أَوْ سَلَّمَ فَلَمْ يَنْقُلْهُ الرَّاوِي 

قُلْتُ وَهَذَا الثَّالِثُ هُوَ الْمُعْتَمَدُ فَقَدْ ثَبَتَ فِي رِوَايَةِ أَبِي فَرْوَةَ فَفِيهَا بَعْدَ قَوْلِهِ كَأَنَّ ثِيَابَهُ لَمْ يَمَسَّهَا دَنَسٌ حَتَّى سَلَّمَ مِنْ طَرَفِ الْبِسَاطِ فَقَالَ السَّلَامُ عَلَيْكَ يَا مُحَمَّدُ فَرَدَّ عَلَيْهِ السَّلَامَ قَالَ أَدْنُو يَا مُحَمَّدُ قَالَ ادْنُ فَمَا زَالَ يَقُولُ أَدْنُو مِرَارًا وَيَقُولُ لَهُ ادن وَنَحْوه فِي رِوَايَة عَطاء عَن بن عُمَرَ لَكِنْ قَالَ السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ وَفِي رِوَايَةِ مَطَرٍ الْوَرَّاقِ فَقَالَ يَا رَسُولَ اللَّهِ أَدْنُو مِنْكَ قَالَ ادْنُ وَلَمْ يَذْكُرِ السَّلَامَ فَاخْتَلَفَتِ الرِّوَايَاتُ هَلْ قَالَ لَهُ يَا مُحَمَّدُ أَوْ يَا رَسُولَ اللَّهِ هَلْ سلم أَولا فَأَمَّا السَّلَامُ فَمَنْ ذَكَرَهُ مُقَدَّمٌ عَلَى مَنْ سَكَتَ عَنْهُ 
     وَقَالَ  الْقُرْطُبِيُّ بِنَاءً عَلَى أَنَّهُ لَمْ يُسَلِّمْ 
     وَقَالَ  يَا مُحَمَّدُ إِنَّهُ أَرَادَ بِذَلِكَ التَّعْمِيَةَ فَصَنَعَ صَنِيعَ الْأَعْرَابِ 

قُلْتُ وَيُجْمَعُ بَيْنَ الرِّوَايَتَيْنِ بِأَنَّهُ بَدَأَ أَوَّلًا بِنِدَائِهِ بِاسْمِهِ لِهَذَا الْمَعْنَى ثُمَّ خَاطَبَهُ بِقَوْلِهِ يَا رَسُولَ اللَّهِ
.........................
ആശയ സംഗ്രഹം : ജിബ്‌രീൽ സംസാരത്തിന്റെ തുടക്കത്തിൽ സലാം പറഞ്ഞതായി ഈ ഹദീസിൽ ഇല്ല.ഇത് സലാം പറയൽ നിര്ബന്ധമില്ല എന്ന് വിശദീകരിക്കുന്നതിനോ മറ്റോ ആവാം.അല്ലെങ്കിൽ സലാം പറഞ്ഞെങ്കിലും ഹദീസ് റിപ്പോർട്ടർ അത് റിപ്പോർട്ട് ചെയ്യാത്തതാവാനും സാധ്യതയുണ്ട്.ഈ നിരീക്ഷണമാണ് അവലംബാർഹമായ അഭിപ്രായമെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി വിശദീകരിക്കുന്നു.കാരണം അബൂ ഫർവയുടെ റിപ്പോർട്ടിൽ അസ്സലാമു അലൈക  യാ  മുഹമ്മദ് എന്ന് ജിബ്‌രീൽ സലാം പറഞ്ഞതായും നബി സലാം മടക്കിയതായും സ്ഥിരപ്പെട്ടിട്ടുണ്ട്.ചില റിപ്പോർട്ടുകളിൽ ' അസ്സലാമു അലൈക യാ റസൂലല്ലാഹ്' എന്നും കാണാം.സലാം പറയാതെ യാ മുഹമ്മദ് എന്ന് മാത്രം പറഞ്ഞതിലൂടെ ഗ്രാമീണ അറബിയുടെ ഒരു ശൈലി കൃത്രിമമായി അഭിനയിച്ചതാവാം എന്ന് ഇമാം ഖുർതുബിയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.എന്നാൽ ഈ രണ്ടു റിപ്പോർട്ടുകളും സംയോജിപ്പിച്ചു  കൊണ്ട് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു : ആദ്യം ഈ അർത്ഥത്തിൽ  പേര്  വിളിച്ചു  സംസാരിച്ചു  തുടങ്ങിയിട്ടുണ്ടാവാം. സംസാരത്തിനിടയിൽ പിന്നീട് ' യാ റസൂലല്ലാഹ്' എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടാവാം .   

http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=16&book=33&bab_id=37


MODULE 05/26.06.2017

     قَوْلُهُ  مَا الْإِيمَانُ قِيلَ قَدَّمَ السُّؤَالَ عَنِ الْإِيمَانِ لِأَنَّهُ الْأَصْلُ وَثَنَّى بِالْإِسْلَامِ لِأَنَّهُ يُظْهِرُ مِصْدَاقَ الدَّعْوَى وَثَلَّثَ بِالْإِحْسَانِ لِأَنَّهُ مُتَعَلِّقٌ بِهِمَا وَفِي رِوَايَةِ عُمَارَةَ بْنِ الْقَعْقَاعِ بَدَأَ بِالْإِسْلَامِ لِأَنَّهُ بِالْأَمْرِ الظَّاهِرِ وَثَنَّى بِالْإِيمَانِ لِأَنَّهُ بِالْأَمْرِ الْبَاطِنِ وَرَجَّحَ هَذَا الطِّيبِيُّ لِمَا فِيهِ مِنَ التَّرَقِّي وَلَا شَكَّ أَنَّ الْقِصَّةَ وَاحِدَةٌ اخْتَلَفَ الرُّوَاةُ فِي تَأْدِيَتِهَا وَلَيْسَ فِي السِّيَاقِ تَرْتِيبٌ وَيَدُلُّ عَلَيْهِ رِوَايَةُ مَطَرٍ الْوَرَّاقِ فَإِنَّهُ بَدَأَ بِالْإِسْلَامِ وَثَنَّى بِالْإِحْسَانِ وَثَلَّثَ بِالْإِيمَانِ فَالْحَقُّ أَنَّ الْوَاقِعَ أَمْرٌ وَاحِدٌ وَالتَّقْدِيمُ وَالتَّأْخِيرُ وَقَعَ مِنَ الرُّوَاةِ وَاللَّهُ أَعْلَمُ  
ആശയ സംഗ്രഹം : ഈ റിപ്പോർട്ടിൽ ഈമാൻ ആദ്യവും രണ്ടാമതായി ഇസ്‌ലാമും മൂന്നാമതായി ഇഹ്സാനും ആണ് പരാമർശിച്ചിരിക്കുന്നത് . ഈമാൻ / സത്യ വിശ്വാസം ആണ് അടിസ്ഥാനം എന്നത് കൊണ്ട് അത് ആദ്യവും വിശ്വാസിയാണ് എന്ന വാദത്തെ സത്യപ്പെടുത്തുന്നതാണ്/വെളിപ്പെടുത്തുന്നതാണ്  ഇസ്‌ലാം എന്നത് കൊണ്ട് അത് ഇസ്‌ലാമിനെ രണ്ടാമതായും ഈമാനും ഇസ്‌ലാമുമായി ബന്ധപ്പെട്ടതാണ് എന്നത് കൊണ്ട് ഇഹ്‌സാൻ മൂന്നാമതായും പരാമർശിച്ചു എന്ന് മനസ്സിലാക്കാം.എന്നാൽ ഉമാറത്തു ബ്നുൽ ഖഅഖാഇന്റെ റിപ്പോർട്ടിൽ ഇസ്‌ലാമിനെ  ആദ്യം പരാമർശിച്ചത് ഇസ്‌ലാം ബാഹ്യമായി പ്രകടമാവുന്നതാണ് എന്ന നിലയിലും ഈമാനിനെ രണ്ടാമതായി പറഞ്ഞത് ഈമാൻ ആന്തരികമായ സംഗതിയാണ് എന്നത് കൊണ്ടുമാവാം.യഥാർത്ഥത്തിൽ  വ്യത്യസ്ത റിപ്പോർട്ടുകളിൽ ക്രമം വ്യത്യസ്തമാണെങ്കിലും ഒരേ സംഭവത്തെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.മതറുൽ വർറാഖിന്റെ റിപ്പോർട്ടിൽ ഇസ്‌ലാം ആദ്യവും പിന്നീട് ഇഹ്സാനും മൂന്നാമതായി ഈമാനും പരാമർശിച്ചതിൽ നിന്നും ഒരേ കാര്യം വിവിധ  റിപ്പോർട്ടർമാർ വിവിധ ക്രമത്തിൽ റിപ്പോർട്ട് ചെയ്തതാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ 
___________
تَرَقَّى العاملُ : ارتفع من درجة إلي درجة
_______________

     قَوْلُهُ  قَالَ الْإِيمَانُ أَنْ تُؤْمِنَ بِاللَّهِ إِلَخْ دَلَّ الْجَوَابُ أَنَّهُ عَلِمَ أَنَّهُ سَأَلَهُ عَنْ مُتَعَلِّقَاتِهِ لَا عَنْ مَعْنَى لَفْظِهِ وَإِلَّا لَكَانَ الْجَوَابُ الْإِيمَانُ التَّصْدِيقُ
.................................
 وَالْإِيمَانُ بِاللَّهِ هُوَ التَّصْدِيقُ بِوُجُودِهِ وَأَنَّهُ مُتَّصِفٌ بِصِفَاتِ الْكَمَالِ مُنَزَّهٌ عَنْ صِفَاتِ النَّقْصِ 
ആശയ സംഗ്രഹം : ഈമാൻ എന്താണ് എന്ന ചോദ്യത്തിന്റെ ഉദ്ദേശ്യം പ്രസ്തുതത പദം എന്താണ് അർത്ഥമാക്കുന്നത് എന്നതല്ലെന്നും  ഈമാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണെന്നുമാണെന്ന് തിരു നബി മനസ്സിലാക്കിയെന്നു വ്യക്തം ; അല്ലെങ്കിൽ ഈമാൻ എന്നാൽ സത്യപ്പെടുത്തൽ/തസ്‌ദീഖ് ആണ് എന്ന നിർവചനം പറയുമായിരുന്നു.

അല്ലാഹുവിലുള്ള ഈമാൻ / വിശ്വാസം എന്നാൽ അല്ലാഹു ഉണ്ട് എന്നും അവൻ പരിപൂര്ണതയുടെ വിശേഷണങ്ങൾ ഉൾക്കൊള്ളുന്നവനും ന്യൂനതകളിൽ നിന്ന് പരിശുദ്ധനുമാണെന്നും സത്യപ്പെടുത്തലാണ്.
     قَوْلُهُ  وَمَلَائِكَتِهِ الْإِيمَانُ بِالْمَلَائِكَةِ هُوَ التَّصْدِيقُ بِوُجُودِهِمْ وَأَنَّهُمْ كَمَا وَصَفَهُمُ الله تَعَالَى عباد مكرمون وَقَدَّمَ الْمَلَائِكَةَ عَلَى الْكُتُبِ وَالرُّسُلِ نَظَرًا لِلتَّرْتِيبِ الْوَاقِعِ لِأَنَّهُ سُبْحَانَهُ وَتَعَالَى أَرْسَلَ الْمَلَكَ بِالْكِتَابِ إِلَى الرَّسُولِ وَلَيْسَ فِيهِ مُتَمَسَّكٌ لِمَنْ فَضَّلَ الْمَلَكَ عَلَى الرَّسُولِ 

     قَوْلُهُ  وَكُتُبِهِ هَذِهِ عِنْدَ الْأَصِيلِيِّ هُنَا وَاتَّفَقَ الرُّوَاةُ عَلَى ذِكْرِهَا فِي التَّفْسِيرِ وَالْإِيمَانُ بِكُتُبِ اللَّهِ التَّصْدِيقُ بِأَنَّهَا كَلَامُ اللَّهِ وَأَنَّ مَا تَضَمَّنَتْهُ حَقٌّ  
ആശയ സംഗ്രഹം : മലക്കുകളിലുള്ള വിശ്വാസം എന്നാൽ മലക്കുകൾ / മാലാഖമാർ ഉണ്ടെന്നു സത്യപ്പെടുത്തലും അവർ അല്ലാഹു അവരെ വിശേഷിപ്പിച്ച പോലെ അല്ലാഹുവിന്റെ മാന്യന്മാരായ ദാസന്മാരാണെന്നു വിശ്വസിക്കലുമാണ്.കിതാബുകളെയും / വേദങ്ങളെയും മുര്സലീങ്ങളെയും/ദൈവദൂതന്മാരെയും പരാമർശിക്കുന്നതിനു മുമ്പ് മലക്കുകളെ പരാമർശിച്ചത് അല്ലാഹു മലക്കിനെ കിതാബുമായി റസൂലിലേക്കു അയച്ചു എന്ന ക്രമം സൂചിപ്പിക്കാൻ വേണ്ടിയാവാം;അല്ലാതെ മലക്ക് റസൂലിനേക്കാൾ ശ്രേഷ്ട്ടനാണ് എന്ന വാദക്കാർക്കു ഇതിൽ തെളിവൊന്നുമില്ല.കിതാബുകൾ /വേദങ്ങൾ വിശ്വസിക്കുക എന്നാൽ അവ അല്ലാഹുവിന്റെ സംസാരമാണെന്നും അവയിലെ ഉള്ളടക്കം സത്യമാണെന്നും വിശ്വസിക്കലാണ്.
http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=16&book=33&bab_id=37
__________________
NOTE:പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 021 അന്‍ബിയാഅ് 24 - 28  കാണുക :

أَمِ اتَّخَذُوا مِن دُونِهِ آلِهَةً 

قُلْ هَاتُوا بُرْهَانَكُمْ 

هَذَا ذِكْرُ مَن مَّعِيَ وَذِكْرُ مَن قَبْلِي

 بَلْ أَكْثَرُهُمْ لا يَعْلَمُونَ الْحَقَّ فَهُم مُّعْرِضُونَ
അതല്ല, അവന്ന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട്‌ വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു.
http://library.islamweb.net/newlibrary/display_book.php?idfrom=3312&idto=3312&bk_no=50&ID=3334
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلاَّ نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلاَّ أَنَا فَاعْبُدُونِ
ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
وَقَالُوا اتَّخَذَ الرَّحْمَنُ وَلَدًا سُبْحَانَهُ

 بَلْ عِبَادٌ مُّكْرَمُونَ
അർറഹ്‌മാൻ  സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു.അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ ( അവര്‍ - മലക്കുകള്‍ ) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു
لا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച്‌ മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു.
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يَشْفَعُونَ إِلاَّ لِمَنِ ارْتَضَى وَهُم مِّنْ خَشْيَتِهِ مُشْفِقُونَ
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.
http://quranmalayalam.com/quran/malar/21.htm


MODULE 06/26.06.2017

     قَوْلُهُ  وَبِلِقَائِهِ كَذَا وَقَعَتْ هُنَا بَيْنَ الْكُتُبِ وَالرُّسُلِ وَكَذَا لِمُسْلِمٍ مِنَ الطَّرِيقَيْنِ وَلَمْ تَقَعْ فِي بَقِيَّةِ الرِّوَايَاتِ وَقَدْ قِيلَ إِنَّهَا مُكَرَّرَةٌ لِأَنَّهَا دَاخِلَةٌ فِي الْإِيمَانِ بِالْبَعْثِ وَالْحَقُّ أَنَّهَا غَيْرُ مُكَرَّرَةٍ فَقِيلَ الْمُرَادُ بِالْبَعْثِ الْقِيَامُ مِنَ الْقُبُورِ وَالْمُرَادُ بِاللِّقَاءِ مَا بَعْدَ ذَلِكَ وَقِيلَ اللِّقَاءُ يَحْصُلُ بِالِانْتِقَالِ مِنْ دَارِ الدُّنْيَا وَالْبَعْثُ بَعْدَ ذَلِكَ وَيَدُلُّ عَلَى هَذَا رِوَايَةُ مَطَرٍ الْوَرَّاقِ فَإِنَّ فِيهَا وَبِالْمَوْتِ وَبِالْبَعْثِ بَعْدَ الْمَوْت وَكَذَا فِي حَدِيث أنس وبن عَبَّاسٍ وَقِيلَ الْمُرَادُ بِاللِّقَاءِ رُؤْيَةُ اللَّهِ ذَكَرَهُ الْخَطَّابِيُّ 
وَتَعَقَّبَهُ النَّوَوِيُّ بِأَنَّ أَحَدًا لَا يَقْطَعُ لِنَفْسِهِ بِرُؤْيَةِ اللَّهِ فَإِنَّهَا مُخْتَصَّةٌ بِمَنْ مَاتَ مُؤْمِنًا وَالْمَرْءُ لَا يَدْرِي بِمَ يُخْتَمُ لَهُ فَكَيْفَ يَكُونُ ذَلِكَ مِنْ شُرُوطِ الْإِيمَانِ وَأُجِيبَ بِأَنَّ الْمُرَادَ الْإِيمَانُ بِأَنَّ ذَلِكَ حَقٌّ فِي نَفْسِ الْأَمْرِ وَهَذَا مِنَ الْأَدِلَّةِ الْقَوِيَّةِ لِأَهْلِ السُّنَّةِ فِي إِثْبَاتِ رُؤْيَةِ اللَّهِ تَعَالَى فِي الْآخِرَةِ إِذْ جُعِلَتْ مِنْ قَوَاعِدِ الْإِيمَانِ 

ആശയ സംഗ്രഹം : കിതാബുകളെയും മുർസലീങ്ങളെയും പരാമർശിക്കുന്നതിനിടയിയിലായി ലിഖാഇനെ സംബന്ധിച്ച് സ്വഹീഹുൽ ബുഖാരിയിലെ ഈ റിപ്പോർട്ടിലും സ്വഹീഹ് മുസ്ലിമിലെ രണ്ടു വഴികളിലായി വന്ന റിപ്പോർട്ടുകളിലും പരാമര്ശിച്ചിട്ടുണ്ടെങ്കിലും മറ്റു റിപ്പോർട്ടുകളിൽ ലിഖാ എന്ന പരാമർശമില്ല.പുനർജന്മത്തിലുള്ള വിശ്വാസം എന്നതിൽ ലിഖാഉ ഉൾപ്പെടുമെന്നും അതിനാൽ ഇത് ആവർത്തനമാണെന്നും അഭിപ്രായമുണ്ട്.എന്നാൽ ലിഖാഉ പ്രത്യേക പരാമര്ശമര്ഹിക്കുന്നതാണ് എന്ന നിരീക്ഷണവുമുണ്ട്.പുനർജ്ജന്മം കൊണ്ട് ഉദ്ദേശ്യം ഖബറുകളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പും ലിഖാഉ  ദുനിയാവിൽ നിന്ന് ആഖിറത്തിലേക്ക്‌ നീങ്ങൽ/ഇൻതിഖാൽ ആവുന്നതോടെ കരസ്ഥമാവുന്നുവെന്നും അഭിപ്രായമുണ്ട്.പുനർജ്ജന്മം അതിനു ശേഷമാണ് സംഭവിക്കുന്നത്.മതറുൽ വർറാഖിന്റെ റിപ്പോർട്ടിൽ മരണം കൊണ്ടും മരണ ശേഷമുള്ള പുനർജ്ജന്മം കൊണ്ടും എന്ന് കാണാം.അനസ്, ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമാ എന്നിവരുടെ റിപ്പോർട്ടുകളിലും ഇപ്രകാരമുണ്ട്.ലിഖാഉ കൊണ്ട് ഉദ്ദേശ്യം അല്ലാഹുവിനെ ദർശിക്കൽ ആണെന്ന് ഖത്താബി പറയുന്നു.എന്നാൽ അല്ലാഹുവിനെ ദർശിക്കാൻ ഭാഗ്യമുണ്ടാവുക സത്യ വിശ്വാസിയായി മരിക്കുന്നവന് മാത്രമാണെന്നതും മനുഷ്യന് അവന്റെ അന്ത്യം സത്യ വിശ്വാസിയായിട്ടാവുമോ എന്ന കാര്യം അറിയില്ലെന്നതും വ്യക്തമാണെന്നിരിക്കെ എങ്ങിനെ അത് ഈമാനിന്റെ നിബന്ധനയിൽ ഉപ്പെടുമെന്നും ഇമാം നവവി റഹിമഹുല്ലാഹ് ചോദിക്കുന്നു 
.എന്നാൽ അങ്ങിനെ ഒരു കാര്യം സത്യ വിശ്വാസിക്ക് സംഭവിക്കാനുണ്ട്‌ എന്ന് വിശ്വസിക്കലാണ് ഇത് കൊണ്ടുള്ള ഉദ്ദേശ്യം എന്നതാണ് ഇതിനു നൽകപ്പെടുന്ന മറുപടി.ഇത് അല്ലാഹുവിനെ ആഖിറത്തിൽ സത്യ വിശ്വാസി കാണും എന്നതിന് ശക്തമായ തെളിവാണ്.
     قَوْلُهُ  وَرُسُلِهِ وَلِلْأَصِيلِيِّ وَبِرُسُلِهِ وَوَقَعَ فِي حَدِيثِ أَنَسٍ وبن عَبَّاسٍ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَكُلٌّ مِنَ السِّيَاقَيْنِ فِي الْقُرْآنِ فِي الْبَقَرَةِ وَالتَّعْبِيرُ بِالنَّبِيِّينَ يَشْمَلُ الرُّسُلَ مِنْ غَيْرِ عَكْسٍ وَالْإِيمَانُ بِالرُّسُلِ التَّصْدِيقُ بِأَنَّهُمْ صَادِقُونَ فِيمَا أَخْبَرُوا بِهِ عَنِ اللَّهِ وَدَلَّ الْإِجْمَالُ فِي الْمَلَائِكَةِ وَالْكُتُبِ وَالرُّسُلِ عَلَى الِاكْتِفَاءِ بِذَلِكَ فِي الْإِيمَانِ بِهِمْ مِنْ غَيْرِ تَفْصِيلٍ إِلَّا مَنْ ثَبَتَ تَسْمِيَتُهُ فَيَجِبُ الْإِيمَانُ بِهِ عَلَى التَّعْيِينِ وَهَذَا التَّرْتِيبُ مُطَابِقٌ لِلْآيَةِ آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَمُنَاسَبَةُ التَّرْتِيبِ الْمَذْكُورِ وَإِنْ كَانَتِ الْوَاوُ لَا ترَتّب بل المُرَاد من التَّقْدِيم أَنَّ الْخَيْرَ وَالرَّحْمَةَ مِنَ اللَّهِ وَمِنْ أَعْظَمِ رَحْمَتِهِ أَنْ أَنْزَلَ كُتُبَهُ إِلَى عِبَادِهِ وَالْمُتَلَقِّي لِذَلِكَ مِنْهُمُ الْأَنْبِيَاءُ وَالْوَاسِطَةُ بَيْنَ اللَّهِ وَبَيْنَهُمُ الْمَلَائِكَة
ആശയ സംഗ്രഹം : ചില റിപ്പോർട്ടുകളിൽ മലക്കുകളിലും കിതാബിലും നബിമാരിലും വിശ്വസിക്കൽ എന്ന് വന്നിട്ടുണ്ട് . നബിമാർ എന്ന പരാമർശത്തിൽ മുർസലീങ്ങളും ഉൾപ്പെടും ; എന്നാൽ മുർസലീങ്ങൾ എന്നതിൽ നബിമാർ എല്ലാവരും ഉൾപ്പെടില്ല.മുര്സലീങ്ങളിൽ/ ദൈവദൂതന്മാരിൽ വിശ്വസിക്കുക എന്നാൽ അവർ അല്ലാഹുവിൽ നിന്ന് കൊണ്ട് വന്ന സത്യ സന്ദേശത്തിൽ വിശ്വസിച്ചു സത്യപ്പെടുത്തുക എന്നർത്ഥം.മലക്കുകളിലും കിതാബുകളിലും മുർസലീങ്ങളിലും മൊത്തമായി വിശ്വസിച്ചാൽ മതി; വിശദമായി ഓരോരുത്തരെ കുറിച്ചും വിശ്വസിക്കണമെന്നില്ല .എന്നാൽ പ്രത്യേകമായി പേര് സ്ഥിരപ്പെട്ടു വന്നിട്ടുള്ള മലക്കുകൾ/മുർസലീങ്ങളുടെ പേര് നിർണ്ണിതമായി തന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതാണ്.ഹദീസിൽ പറഞ്ഞ വിശ്വാസത്തിന്റെ ക്രമം /തർതീബ് ആമനർറസൂലു എന്ന സൂക്തത്തിലെ പരാമര്ശത്തിനോട് യോജിച്ചതാണ്; അത്ഫിന്റെ  വാവ് ക്രമത്തെ നിർബന്ധമാക്കുന്നില്ലെങ്കിലും ഇവിടെ  മുന്തിച്ചു പറഞ്ഞതിനെ അങ്ങിനെ മനസ്സിലാക്കേണ്ടതാണ്.നന്മയും അനുഗ്രഹവും അല്ലാഹുവിങ്കൽ നിന്നാണെന്നും അവൻ ചെയ്തു തന്ന ഏറ്റവും വലിയ അനുഗ്രഹം അവനെ മലക്കുകൾ വഴി നബിമാരിലൂടെ അവന്റെ കിതാബുകൾ അവന്റെ ദാസന്മാർക്കു ഇറക്കി എന്നതാണ് .
http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=16&book=33&bab_id=37
__________________
NOTE:ആമനർറസൂലു
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 285 & 286)
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ 

كُلٌّ آمَنَ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ

 وَقَالُواْ سَمِعْنَا وَأَطَعْنَا

 غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
തന്‍റെരക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്‍ന്ന്‌ ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെമലക്കുകളിലും അവന്‍റെവേദഗ്രന്ഥങ്ങളിലും, അവന്‍റെദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. ( എന്നതാണ്‌ അവരുടെ നിലപാട്‌. ) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം.
لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا

 لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ

رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا

 رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا

 رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ

 وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا

 أَنتَ مَوْلانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെസല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക്‌ തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക്‌ നീ മാപ്പുനല്‍കുകയും ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.


MODULE 07/26.06.2017

ഫത്ഹുൽ ബാരി തുടരുന്നു :

അന്ത്യ നാൾ , പുനർജ്ജന്മം, ഖദ്ർ വിശ്വാസം 

 قَوْله وَتُؤْمِنَ بِالْبَعْثِ زَادَ فِي التَّفْسِيرِ الْآخِرِ وَلِمُسْلِمٍ فِي حَدِيثِ عُمَرَ وَالْيَوْمِ الْآخِرِ فَأَمَّا الْبَعْثُ الْآخِرُ فَقِيلَ ذَكَرَ الْآخِرَ تَأْكِيدًا كَقَوْلِهِمْ أَمْسُ الذَّاهِبُ وَقِيلَ لِأَنَّ الْبَعْثَ وَقَعَ مَرَّتَيْنِ الْأُولَى الْإِخْرَاجُ مِنَ الْعَدَمِ إِلَى الْوُجُودِ أَوْ مِنْ بُطُونِ الْأُمَّهَاتِ بَعْدَ النُّطْفَةِ وَالْعَلَقَةِ إِلَى الْحَيَاةِ الدُّنْيَا وَالثَّانِيَةُ الْبَعْثُ مِنْ بُطُونِ الْقُبُورِ إِلَى مَحَلِّ الِاسْتِقْرَارِ. 
وَأَمَّا الْيَوْمُ الْآخِرُ فَقِيلَ لَهُ ذَلِكَ لِأَنَّهُ آخِرُ أَيَّامِ الدُّنْيَا أَوْ آخِرُ الْأَزْمِنَةِ الْمَحْدُودَةِ وَالْمُرَادُ بِالْإِيمَانِ بِهِ التَّصْدِيق بِمَا يَقَعُ فِيهِ مِنَ الْحِسَابِ وَالْمِيزَانِ وَالْجَنَّةِ وَالنَّارِ وَقَدْ وَقَعَ التَّصْرِيحُ بِذِكْرِ الْأَرْبَعَةِ بَعْدَ ذِكْرِ الْبَعْثِ فِي رِوَايَةِ سُلَيْمَانَ التَّيْمِيِّ

ആശയ സംഗ്രഹം : സ്വഹീഹുൽ ബുഖാരിയിൽ കിതാബ് തഫ്സീറിലെ റിപ്പോർട്ടിൽ ' അവസാനത്തെ പുനർജ്ജന്മം കൊണ്ടും' എന്ന് കാണാം. ' അവസാനത്തെ' എന്ന പ്രയോഗം തഅകീദിനു വേണ്ടിയാവാം . കൂടാതെ പുനർജ്ജന്മം രണ്ടു പ്രാവശ്യമായി നടക്കുന്നു എന്ന നിരീക്ഷണ പ്രകാരവുമാകാം. ഒന്നാമത്തേത് ഇല്ലായ്മയിൽ നിന്ന് വുജൂദിയ്യത്തിലേക്കു/ഉണ്മയിലേക്കു വന്നതോ  നുത്ഫത്ത് , അലഖത്ത് എന്ന ഘട്ടങ്ങളൊക്കെ കഴിഞ്ഞു  ഉമ്മമാരുടെ ഗർഭാശയങ്ങളിൽ നിന്ന്  ദുനിയാവിലേക്കു പിറന്നു വീണതോ ആവാം .രണ്ടാമത്തെ അഥവാ അവസാനത്തെ പുനർജ്ജന്മം കൊണ്ടുള്ള ഉദ്ദേശ്യം ഖബറുകളുടെ അന്തർഭാഗങ്ങളിൽ നിന്ന് സ്ഥിര താമസത്തിന്റെ സങ്കേതങ്ങളിലേക്കു ഉള്ള പുറപ്പാടാണ്.യൗമുൽ ആഖിർ /അന്ത്യ ദിനം എന്ന പ്രയോഗം ദുനിയാവിലെ അവസാന ദിവസം അല്ലെങ്കിൽ പരിധി നിര്ണയിക്കപ്പെട്ട കാലങ്ങളുടെ അവസാന ദിവസം എന്ന അർത്ഥത്തിലാണ്.അന്ത്യ ദിനം കൊണ്ടുള്ള വിശ്വാസം എന്നാൽ അന്ത്യ ദിനത്തിൽ സംഭവിക്കുന്ന , ഹിസാബ് , മീസാൻ/ നന്മ തിന്മകൾ തൂക്കൽ ,സ്വർഗ്ഗം , നരകം  തുടങ്ങിയ മുഴുവൻ കാര്യങ്ങളിലും സമഗ്രമായി വിശ്വസിക്കലാണ്.സുലൈമാന് തൈമിയുടെ റിപ്പോർട്ടിൽ ഈ നാലും വ്യക്തമായും പരാമർശിക്കപ്പെട്ടിട്ടുമുണ്ട്.
 وَفِي حَدِيثِ بن عَبَّاسٍ أَيْضًا فَائِدَةٌ زَادَ الْإِسْمَاعِيلِيُّ فِي مُسْتَخْرَجِهِ هُنَا وَتُؤْمِنَ بِالْقَدَرِ وَهِيَ فِي رِوَايَةِ أَبِي فَرْوَةَ أَيْضًا وَكَذَا لِمُسْلِمٍ مِنْ رِوَايَةِ عُمَارَةَ بْنِ الْقَعْقَاعِ وَأَكَّدَهُ بِقَوْلِهِ كُلِّهِ وَفِي رِوَايَةِ كَهْمَسٍ وَسُلَيْمَانَ التَّيْمِيِّ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ وَكَذَا فِي حَدِيث بن عَبَّاس وَهُوَ فِي رِوَايَة عَطاء عَن بن عُمَرَ بِزِيَادَةِ وَحُلْوِهِ وَمُرِّهِ مِنَ اللَّهِ وَكَأَنَّ الْحِكْمَة فِي إِعَادَة لفظ وتؤمن عِنْد ذكر الْبَعْثِ الْإِشَارَةُ إِلَى أَنَّهُ نَوْعٌ آخَرُ مِمَّا يُؤْمَنُ بِهِ لِأَنَّ الْبَعْثَ سَيُوجَدُ بَعْدُ وَمَا ذُكِرَ قَبْلَهُ مَوْجُودٌ الْآنَ وَلِلتَّنْوِيهِ بِذِكْرِهِ لِكَثْرَةِ مَنْ كَانَ يُنْكِرُهُ مِنَ الْكُفَّارِ وَلِهَذَا كَثُرَ تَكْرَارُهُ فِي الْقُرْآنِ
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ 'നീ ഖദ്ർ കൊണ്ടും വിശ്വസിക്കലാണ് ' എന്ന് കാണാം.സുലൈമാനു തൈമിയുടെ റിപ്പോർട്ടിൽ ' നന്മയും തിന്മയുമായ കാര്യങ്ങൾ ഖദ്ർ പ്രകാരമാണെന്നു നീ വിശ്വസിക്കലാണ്' എന്നും കാണാം.ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിന്റെ റിപ്പോർട്ടിൽ ' കയ്പ്പും മധുരവുമായ കാര്യങ്ങൾ അല്ലാഹുവിങ്കൽ നിന്നാണ് എന്ന് വിശ്വസിക്കൽ ' എന്ന് കൂടി കാണാം.പുനർജ്ജന്മത്തെ കുറിച്ച് പറഞ്ഞപ്പോൾ ' നീ വിശ്വസിക്കലാണ്' എന്ന് ആവർത്തിക്കാൻ കാരണം പുനർജ്ജന്മം പിന്നീട് മാത്രം സംഭവിക്കുന്നതും മറ്റുള്ള കാര്യങ്ങൾ ഇപ്പോഴേ ഉള്ളതാണ് എന്നത് കൊണ്ടുമാകാം.കൂടാതെ പുനർജ്ജന്മം നിഷേധിക്കുന്നവരെ ഖണ്ഡിക്കുക എന്ന ഒരു പോയിന്റ് കൂടി ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കാം.ഇക്കാരണത്താൽ പുനർജ്ജന്മത്തെ സംബന്ധിച്ച് ഖുർആനിൽ നിരവധി തവണ ആവർത്തിച്ചു പരാമർശിച്ചിരിക്കുന്നു.
 وَهَكَذَا الْحِكْمَةُ فِي إِعَادَةِ لَفْظِ وَتُؤْمِنَ عِنْدَ ذِكْرِ الْقَدَرِ كَأَنَّهَا إِشَارَةٌ إِلَى مَا يَقَعُ فِيهِ مِنَ الِاخْتِلَافِ فَحَصَلَ الِاهْتِمَامُ بِشَأْنِهِ بِإِعَادَةِ تُؤْمِنَ ثُمَّ قَرَّرَهُ بِالْإِبْدَالِ بِقَوْلِهِ خَيْرِهِ وَشَرِّهِ وَحُلْوِهِ وَمُرِّهِ ثُمَّ زَادَهُ تَأْكِيدًا بِقَوْلِهِ فِي الرِّوَايَةِ الْأَخِيرَةِ مِنَ اللَّهِ وَالْقَدَرُ مَصْدَرٌ تَقُولُ قَدَرْتُ الشَّيْءَ بِتَخْفِيفِ الدَّالِ وَفَتْحِهَا أَقْدِرُهُ بِالْكَسْرِ وَالْفَتْحِ قَدْرًا وَقَدَرًا إِذَا أَحَطْتُ بِمِقْدَارِهِ وَالْمُرَادُ أَنَّ اللَّهَ تَعَالَى عَلِمَ مَقَادِيرَ الْأَشْيَاءِ وَأَزْمَانَهَا قَبْلَ إِيجَادِهَا ثُمَّ أَوْجَدَ مَا سَبَقَ فِي عِلْمِهِ أَنَّهُ يُوجَدُ فَكُلُّ مُحْدَثٍ صَادِرٌ عَنْ عِلْمِهِ وَقُدْرَتِهِ وَإِرَادَتِهِ هَذَا هُوَ الْمَعْلُومُ مِنَ الدِّينِ بِالْبَرَاهِينِ الْقَطْعِيَّةِ وَعَلَيْهِ كَانَ السَّلَفُ مِنَ الصَّحَابَةِ وَخِيَارِ التَّابِعِينَ إِلَى أَنْ حَدَثَتْ بِدْعَةُ الْقَدَرِ فِي أَوَاخِرِ زَمَنِ الصَّحَابَةِ وَقَدْ رَوَى مُسْلِمٌ الْقِصَّةَ فِي ذَلِكَ من طَرِيق كهمس عَن بن بُرَيْدَةَ عَنْ يَحْيَى بْنِ يَعْمَرَ قَالَ كَانَ أَوَّلَ مَنْ قَالَ فِي الْقَدَرِ بِالْبَصْرَةِ مَعْبَدٌ الْجُهَنِيُّ قَالَ فَانْطَلَقْتُ أَنَا وَحُمَيْدٌ الْحِمْيَرِيُّ فَذَكَرَ اجْتِمَاعَهُمَا بِعَبْدِ اللَّهِ بْنِ عُمَرَ وَأَنَّهُ سَأَلَهُ عَنْ ذَلِكَ فَأَخْبَرَهُ بِأَنَّهُ بَرِيءٌ مِمَّنْ يَقُولُ ذَلِكَ وَأَنَّ اللَّهَ لَا يَقْبَلُ مِمَّنْ لَمْ يُؤْمِنْ بِالْقَدَرِ عَمَلًا وَقَدْ حَكَى الْمُصَنِّفُونَ فِي الْمَقَالَاتِ عَنْ طَوَائِفَ مِنْ الْقَدَرِيَّةِ إِنْكَارَ كَوْنِ الْبَارِئِ عَالِمًا بِشَيْءٍ مِنْ أَعْمَالِ الْعِبَادِ قَبْلَ وُقُوعِهَا مِنْهُمْ وَإِنَّمَا يَعْلَمُهَا بَعْدَ كَوْنِهَا
.........................
ആശയ സംഗ്രഹം : ഖദ്‌റിനെ കുറിച്ച് പറഞ്ഞപ്പോൾ ' നീ വിശ്വസിക്കലാണ്' എന്ന് ആവർത്തിക്കാൻ കാരണവും ഇത് പോലുള്ള ഒരു ഹിക്മത് ആവാം.ഭാവിയിൽ ഈ വിഷയത്തിൽ സമൂഹത്തിൽ ഉണ്ടാവാൻ പോകുന്ന അഭിപ്രായ ഭിന്നതകളിലേക്കുള്ള ഒരു സൂചനയും ഇതിൽ അടങ്ങിയിരിക്കാം.ഖദ്ർ എന്നാൽ വസ്തുക്കൾ സംബന്ധിച്ച എല്ലാ കണക്കുകളും കാലങ്ങളും എല്ലാം അവ നിലവിൽ വരുന്നതിനു/ ഉണ്ടാകുന്നതിനു മുമ്പ് തന്നെ അല്ലാഹുവിനു അറിയാമെന്നും മുമ്പേ അവന്റെ അറിവിൽ ഉള്ള കാര്യങ്ങളാണ് അവൻ സ്ഥാപിക്കുന്നതെന്നും അപ്പോൾ പുതുതായി ഉണ്ടായ എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ അറിവും ഖുദ്റതും ഇറാദത്തും മുഖേന ഉത്ഭൂതമാവുന്നതാണെന്നും വിശ്വസിക്കലാണ്.ഇക്കാര്യം ദീനുൽ ഇസ്‌ലാമിൽ വ്യക്തമായ പ്രമാണങ്ങളാൽ ഖണ്ഡിതമായി സ്ഥിരപ്പെട്ടതും അറിയപ്പെട്ടതുമായ കാര്യമാണ്.സഹാബാക്കളും താബിഈങ്ങളും എല്ലാം അങ്ങിനെയാണ് വിശ്വസിച്ചത്.സ്വഹാബാക്കളുടെ അവസാന കാലഘട്ടത്തിൽ ഖദ്ർ നിഷേധികളായ കക്ഷികൾ ഉടലെടുക്കും വരെ ഈ സ്ഥിതി തുടർന്നു.സ്വഹീഹ് മുസ്ലിമിലെ ഹദീസിൽ ഇത് സംബന്ധിച്ച പരാമർശം കാണാം.

സ്വഹീഹു മുസ്ലിമിലെ പ്രസ്തുത ഹദീസ് പൂർണ്ണ രൂപത്തിൽ ചുവടെ ചേർക്കുന്നു :

സ്വഹീഹു മുസ്‌ലിം:
كتاب الإيمان

باب بيان الإيمان والإسلام والإحسان ووجوب الإيمان بإثبات قدر الله سبحانه وتعالى وبيان الدليل على التبري ممن لا يؤمن بالقدر وإغلاظ القول في حقه

حَدَّثَنِي أَبُو خَيْثَمَةَ، زُهَيْرُ بْنُ حَرْبٍ حَدَّثَنَا وَكِيعٌ، عَنْ كَهْمَسٍ، عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، ح وَحَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ الْعَنْبَرِيُّ، - وَهَذَا حَدِيثُهُ - حَدَّثَنَا أَبِي، حَدَّثَنَا كَهْمَسٌ، عَنِ ابْنِ بُرَيْدَةَ، عَنْ يَحْيَى بْنِ يَعْمَرَ، قَالَ كَانَ أَوَّلَ مَنْ قَالَ فِي الْقَدَرِ بِالْبَصْرَةِ مَعْبَدٌ الْجُهَنِيُّ فَانْطَلَقْتُ أَنَا وَحُمَيْدُ بْنُ عَبْدِ الرَّحْمَنِ الْحِمْيَرِيُّ حَاجَّيْنِ أَوْ مُعْتَمِرَيْنِ فَقُلْنَا لَوْ لَقِينَا أَحَدًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم فَسَأَلْنَاهُ عَمَّا يَقُولُ هَؤُلاَءِ فِي الْقَدَرِ فَوُفِّقَ لَنَا عَبْدُ اللَّهِ بْنُ عُمَرَ بْنِ الْخَطَّابِ دَاخِلاً الْمَسْجِدَ فَاكْتَنَفْتُهُ أَنَا وَصَاحِبِي أَحَدُنَا عَنْ يَمِينِهِ وَالآخَرُ عَنْ شِمَالِهِ فَظَنَنْتُ أَنَّ صَاحِبِي سَيَكِلُ الْكَلاَمَ إِلَىَّ فَقُلْتُ أَبَا عَبْدِ الرَّحْمَنِ إِنَّهُ قَدْ ظَهَرَ قِبَلَنَا نَاسٌ يَقْرَءُونَ الْقُرْآنَ وَيَتَقَفَّرُونَ الْعِلْمَ - وَذَكَرَ مِنْ شَأْنِهِمْ - وَأَنَّهُمْ يَزْعُمُونَ أَنْ لاَ قَدَرَ وَأَنَّ الأَمْرَ أُنُفٌ ‏.‏ قَالَ فَإِذَا لَقِيتَ أُولَئِكَ فَأَخْبِرْهُمْ أَنِّي بَرِيءٌ مِنْهُمْ وَأَنَّهُمْ بُرَآءُ مِنِّي وَالَّذِي يَحْلِفُ بِهِ عَبْدُ اللَّهِ بْنُ عُمَرَ لَوْ أَنَّ لأَحَدِهِمْ مِثْلَ أُحُدٍ ذَهَبًا فَأَنْفَقَهُ مَا قَبِلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ ثُمَّ قَالَ حَدَّثَنِي أَبِي عُمَرُ بْنُ الْخَطَّابِ قَالَ بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ شَدِيدُ سَوَادِ الشَّعَرِ لاَ يُرَى عَلَيْهِ أَثَرُ السَّفَرِ وَلاَ يَعْرِفُهُ مِنَّا أَحَدٌ حَتَّى جَلَسَ إِلَى النَّبِيِّ صلى الله عليه وسلم فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلاَمِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَتُقِيمَ الصَّلاَةَ وَتُؤْتِيَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً ‏.‏ قَالَ صَدَقْتَ ‏.‏ قَالَ فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ ‏.‏ قَالَ فَأَخْبِرْنِي عَنِ الإِيمَانِ ‏.‏ قَالَ ‏"‏ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ ‏"‏ ‏.‏ قَالَ صَدَقْتَ ‏.‏ قَالَ فَأَخْبِرْنِي عَنِ الإِحْسَانِ ‏.‏ قَالَ ‏"‏ أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ ‏"‏ ‏.‏ قَالَ فَأَخْبِرْنِي عَنِ السَّاعَةِ ‏.‏ قَالَ ‏"‏ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ ‏"‏ ‏.‏ قَالَ فَأَخْبِرْنِي عَنْ أَمَارَتِهَا ‏.‏ قَالَ ‏"‏ أَنْ تَلِدَ الأَمَةُ رَبَّتَهَا وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ ‏"‏ ‏.‏ قَالَ ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا ثُمَّ قَالَ لِي ‏"‏ يَا عُمَرُ أَتَدْرِي مَنِ السَّائِلُ ‏"‏ ‏.‏ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏"‏ فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ ‏"‏ ‏ആശയ സംഗ്രഹം : യഹ്‌യ ബ്നു യഅമർ റിപ്പോർട്ട് ചെയ്യുന്നു : ഖദ്ർ സംബന്ധിച്ച് ആദ്യമായി അഭിപ്രായ വ്യത്യാസം പറഞ്ഞത് ബസറയിൽ മഅബദ് അൽ ജുഹനിയായിരുന്നു.ഞാനും ഹുമൈദ് ബ്നു അബ്ദി റഹ്‌മാൻ അൽ ഹിംയരിയും ഹജ്ജ് / ഉംറ ചെയ്യാൻ പുറപ്പെട്ടു . അപ്പോൾ ഞങ്ങൾ പറഞ്ഞു : നമുക്ക് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഹാബാക്കളെ ആരെയെങ്കിലും കണ്ടു മുട്ടാൻ സാധിച്ചിരുന്നെങ്കിൽ ഖദ്ർ നിഷേധികളുടെ ഈ അഭിപ്രായം സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കാമായിരുന്നു.അങ്ങിനെ അബ്ദുല്ലാഹിബ്നു ഉമർ റദിയല്ലാഹു അന്ഹു പള്ളിയിൽ പ്രവേശിക്കുമ്പോൾ  ആകസ്മികമായി ഞങ്ങൾക്ക് അദ്ദേഹത്തെ കണ്ടു മുട്ടാൻ തൗഫീഖ് ഉണ്ടായി .ഞങ്ങൾ രണ്ടു പേരും അദ്ധേഹത്തിന്റെ വലത്തും ഇടതുമായി അദ്ദേഹത്തിന് ചുറ്റും കൂടി.എന്റെ കൂട്ടുകാരൻ സംസാരം എന്നെ ഏൽപ്പിക്കുമെന്ന വിചാരത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ തന്നെ വിഷയം സംസാരിച്ചു തുടങ്ങി .ഞാൻ ചോദിച്ചു : ഓ , അബൂ അബ്ദു  റഹ്‌മാൻ ,ഞങ്ങളുടെ ഭാഗത്തു ചില ഖുർആൻ പാരായണം ചെയ്യുകയും വിജ്ഞാന സമ്പാദനം നടത്തുകയും ചെയ്യുന്ന ഒരു കൂട്ടർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.(അദ്ദേഹം അവരുടെ കുറച്ചു വിശേഷണങ്ങൾ തുടർന്നു പറഞ്ഞു ). അവർ പറയുന്നത് ദൈവിക വിധി /ഖദ്ർ എന്ന ഒന്ന് ഇല്ലെന്നും കാര്യങ്ങൾ അപ്പപ്പോൾ സംഭവിക്കുന്നത് മാത്രമാണെന്നുമാണ്.അപ്പോൾ അബ്ദുല്ലാഹി ബ്നു ഉമർ പ്രതിവചിച്ചു : അവരെ കണ്ടാൽ താങ്കൾ പറഞ്ഞേക്കണം.ഈ ഈ അബ്ദുല്ലാഹ് അവരിൽ അവർ എന്നിൽ നിന്നും ഒഴിവാണ്.ഞാൻ സത്യം ചെയ്തു പറയുന്നത് ഇതാണ് : ഒരാൾക്ക് ഉഹ്ദ് മലയോളം സ്വർണ്ണം ഉണ്ടാവുകയും അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുകയും ചെയ്താലും ഖദ്‌റിൽ വിശ്വസിച്ചിട്ടില്ലെങ്കിൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല.തുടർന്ന് ഇബ്നു ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : എന്നോട് എന്റെ പിതാവ് ഉമർ ബ്നുൽ ഖത്താബ് പറഞ്ഞിരിക്കുന്നു :
: ഒരു ദിവസം ഞങ്ങള്‍ ദൈവദൂതന്റെ സന്നിധിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തനി വെള്ള വസ്ത്രമണിഞ്ഞ കറുത്തിരുണ്ട മുടിയുള്ള ഒരാള്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. യാത്രയുടെ അടയാളങ്ങള്‍ അയാളില്‍ കാണാനില്ല. ആരും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അയാള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  അടുത്തിരുന്നു. തന്റെ കാല്‍മുട്ടുകള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  കാല്‍മുട്ടുകളില്‍ ചേര്‍ത്തുവെച്ചു. രണ്ട് കൈപ്പടങ്ങള്‍ രണ്ട് തുടകളിലും. എന്നിട്ട് പറഞ്ഞു: ''മുഹമ്മദ്, ഇസ്‌ലാമിനെ സംബന്ധിച്ച് എനിക്ക് അറിയിച്ചുതന്നാലും!'' അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: ''അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല. മുഹമ്മദ് ദൈവദൂതനാണ് എന്ന് നീ സാക്ഷ്യപ്പെടുത്തുക. നമസ്‌കാരം നിഷ്ഠയോടെ അനുഷ്ഠിക്കുക. സകാത്ത് നല്‍കുക. റമദാനില്‍ വ്രതമനുഷ്ഠിക്കുക. സാധിക്കുമെങ്കില്‍ ദൈവഭവനത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. ഇതാണ് ഇസ്‌ലാം.'' ആഗതന്‍ പറഞ്ഞു: ''താങ്കള്‍ പറഞ്ഞത് ശരിയാണ്.'' ഞങ്ങള്‍ക്കത്ഭുതമായി. അയാള്‍ അവിടുത്തോട് ചോദിക്കുന്നു, ഉത്തരം ശരിവെക്കുകയും ചെയ്യുന്നു! അയാള്‍ തുടര്‍ന്നു: ''ഈമാനിനെക്കുറിച്ച് എനിക്കറിയിച്ചുതന്നാലും.'' അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതരിലും അന്ത്യദിനത്തിലും വിധിയിലും-അത് ഗുണകരമായാലും ദോഷകരമായാലും- വിശ്വസിക്കുകയെന്നതാണത്.'' അയാള്‍ പറഞ്ഞു: ''താങ്കള്‍ പറഞ്ഞത് ശരിയാണ്.'' അയാള്‍ വീണ്ടും പറഞ്ഞു: ''ഇഹ്‌സാനെപ്പറ്റി എനിക്ക് പറഞ്ഞുതരുക.'' അവിടുന്ന് പറഞ്ഞു: ''താങ്കള്‍ അല്ലാഹുവിനെ കാണുന്നുണ്ടെന്നവിധം അവന്ന് ഇബാദത്ത് ചെയ്യുക. നിശ്ചയം! അവന്‍ താങ്കളെ കാണുന്നുണ്ട്. താങ്കള്‍ അവനെ കാണുന്നില്ലെങ്കിലും.'' അദ്ദേഹം പറഞ്ഞു: ''ലോകാവസാന സമയത്തെക്കുറിച്ച് എനിക്കറിയിച്ചുതന്നാലും!'' അവിടുന്ന് പ്രതിവചിച്ചു: ''അന്വേഷിക്കപ്പെടുന്നവന്‍ അന്വേഷകനെക്കാള്‍ അക്കാര്യത്തില്‍ വിവരം കൂടിയവനല്ല.'' അദ്ദേഹം പറഞ്ഞു: ''എങ്കില്‍ അതിന്റെ അടയാളങ്ങള്‍ അറിയിച്ചുതന്നാലും!'' അവിടന്ന് അരുള്‍ ചെയ്തു: ''അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. നഗ്നപാദരും ഉടുക്കാനില്ലാത്തവരും ദരിദ്രരും ആട്ടിടയരും ഗംഭീര സൗധങ്ങള്‍ പണിയുന്നതില്‍ മത്സരിക്കുന്നത് നീ കാണാനിടയാവുക!'' പിന്നീട് അദ്ദേഹം അപ്രത്യക്ഷനായി. ഞാന്‍ കുറച്ചുസമയം അവിടെത്തന്നെ നിന്നു. അപ്പോള്‍ അവിടന്ന് ചോദിച്ചു: 'ഉമറേ, ആ ചോദിച്ചയാള്‍ ആരെന്ന് താങ്കള്‍ക്കറിയാമോ? ഞാന്‍ പറഞ്ഞു: ''ഏറ്റം അറിയുന്നത് അല്ലാഹുവും അവന്റെ ദൂതനുമാണ്.'' അവിടുന്ന് അറിയിച്ചു: ''അത് ജിബ്‌രീലാണ്. നിങ്ങള്‍ക്കു നിങ്ങളുടെ ദീന്‍ പഠിപ്പിക്കാനായി വന്നതാണ്'' 

https://sunnah.com/muslim/1


MODULE 08/26.06.2017

റസൂലിൽ വിശ്വസിക്കുക എന്നാൽ ?

تَنْبِيهٌ ظَاهِرُ السِّيَاق يقتضى أَن الْإِيمَان لايطلق إِلَّا عَلَى مَنْ صَدَّقَ بِجَمِيعِ مَا ذُكِرَ وَقَدِ اكْتَفَى الْفُقَهَاءُ بِإِطْلَاقِ الْإِيمَانِ عَلَى مَنْ آمن بِاللَّه وَرَسُوله وَلَا اخْتِلَاف أَن الْإِيمَانَ بِرَسُولِ اللَّهِ الْمُرَادُ بِهِ الْإِيمَانُ بِوُجُودِهِ وَبِمَا جَاءَ بِهِ عَنْ رَبِّهِ فَيَدْخُلُ جَمِيعُ مَا ذُكِرَ تَحْتَ ذَلِكَ وَاللَّهُ أَعْلَمُ 
ആശയ സംഗ്രഹം : മുകളിൽ പരാമർശിച്ച മുഴുവൻ കാര്യങ്ങളിലും വിശ്വസിക്കൽ ഈമാനിൽ ഉൾപ്പെടുന്നു.ചില ഫുഖഹാക്കൾ ഈമാൻ എന്നത് അല്ലാഹുവിലും റസൂലിലും ഉള്ള വിശ്വാസം മാത്രമായി പറഞ്ഞിരിക്കുന്നതിന്റെ ഉദ്ദേശ്യം റസൂലിൽ ഉള്ള വിശ്വാസം എന്നാൽ റസൂലിലും റസൂൽ അല്ലാഹുവിൽ നിന്ന് കൊണ്ട് വന്ന മുഴുവൻ സംഗതികളിലും വിശ്വസിക്കുക എന്നാകയാൽ മുഴുവൻ ഈമാൻ കാര്യങ്ങളും അതിൽ ഉൾപ്പെടുമെന്നതിനാലാണ്.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ .
.......................

ചില റിപ്പോർട്ടുകളിൽ ചില അമലുകൾ സംബന്ധിച്ച പരാമർശം വിട്ടു പോയി 

وَأَمَّا الْحَجُّ فَقَدْ ذُكِرَ لَكِنْ بَعْضُ الرُّوَاةِ إِمَّا ذَهَلَ عَنْهُ وَإِمَّا نَسِيَهُ وَالدَّلِيلُ عَلَى ذَلِكَ اخْتِلَافُهُمْ فِي ذِكْرِ بَعْضِ الْأَعْمَالِ دُونَ بَعْضٍ فَفِي رِوَايَةِ كَهْمَسٍ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا وَكَذَا فِي حَدِيثِ أنس وَفِي رِوَايَة عَطاء الخرساني لَمْ يَذْكُرِ الصَّوْمَ وَفِي حَدِيثِ أَبِي عَامِرٍ ذَكَرَ الصَّلَاةَ وَالزَّكَاةَ حَسْبُ وَلَمْ يَذْكُرْ فِي حَدِيث بن عَبَّاسٍ مَزِيدًا عَلَى الشَّهَادَتَيْنِ وَذَكَرَ سُلَيْمَانُ التَّيْمِيُّ فِي رِوَايَتِهِ الْجَمِيعَ وَزَادَ بَعْدَ قَوْلِهِ وَتَحُجَّ
وَتَعْتَمِرَ وَتَغْتَسِلَ مِنَ
 الْجَنَابَةِ وَتُتَمِّمَ الْوُضُوءَ
..............................
ആശയ സംഗ്രഹം : ബുഖാരിയിലെ ഈ ഹദീസിൽ ഇസ്‌ലാം കാര്യങ്ങളിൽ ഹജ്ജ്  പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ സംഭവത്തിൽ ഹജ്ജും പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമാണ് . ചില റിപ്പോര്ട്ടര്മാരുടെ അശ്രദ്ധയോ മറവിയോ ആവാം അത് ചില റിപ്പോർട്ടുകളിൽ വിട്ടു പോകാൻ കാരണം.ചില റിപ്പോർട്ടുകളിൽ ചില അമലുകളും മറ്റു ചില റിപ്പോർട്ടുകളിൽ മറ്റു ചില അമലുകളും പരാമര്ശിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ ഇതിനു തെളിവാണ്.ഒരു റിപ്പോർട്ടിൽ ഹജ്ജിനു ശേഷം ഉംറയും ജനാബത്തു കുളിയും വുദുവും കൂടി പരാമർശിക്കപ്പെട്ടിരിക്കുന്നു
...........................

http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=16&book=33&bab_id=37




MODULE 09/26.06.2017

 ഇഹ്‌സാൻ എന്നാൽ എന്ത് ?

     قَوْلُهُ  الْإِحْسَانُ هُوَ مَصْدَرٌ تَقُولُ أَحْسَنَ يُحْسِنُ إِحْسَانًا وَيَتَعَدَّى بِنَفْسِهِ وَبِغَيْرِهِ تَقُولُ أَحْسَنْتُ كَذَا إِذَا أَتْقَنْتُهُ وَأَحْسَنْتُ إِلَى فُلَانٍ إِذَا أَوْصَلْتُ إِلَيْهِ النَّفْعَ وَالْأَوَّلُ هُوَ الْمُرَادُ لِأَنَّ الْمَقْصُودَ إِتْقَانُ الْعِبَادَةِ وَقَدْ يُلْحَظُ الثَّانِي بِأَنَّ الْمُخْلِصَ مَثَلًا مُحْسِنٌ بِإِخْلَاصِهِ إِلَى نَفْسِهِ وَإِحْسَانُ الْعِبَادَةِ الْإِخْلَاصُ فِيهَا وَالْخُشُوعُ وَفَرَاغُ الْبَالِ حَالَ التَّلَبُّسِ بِهَا وَمُرَاقَبَةُ الْمَعْبُودِ وَأَشَارَ فِي الْجَوَابِ إِلَى حَالَتَيْنِ أَرْفَعُهُمَا أَنْ يَغْلِبَ عَلَيْهِ مُشَاهَدَةُ الْحَقِّ بِقَلْبِهِ حَتَّى كَأَنَّهُ يَرَاهُ بِعَيْنِهِ وَهُوَ 

     قَوْلُهُ  كَأَنَّكَ تَرَاهُ أَيْ وَهُوَ يَرَاكَ وَالثَّانِيَةُ أَنْ يَسْتَحْضِرَ أَنَّ الْحَقَّ مُطَّلِعٌ عَلَيْهِ يَرَى كُلَّ مَا يَعْمَلُ وَهُوَ 

     قَوْلُهُ  فَإِنَّهُ يَرَاكَ وَهَاتَانِ الْحَالَتَانِ يُثَمِّرُهُمَا مَعْرِفَةُ اللَّهِ وَخَشْيَتُهُ وَقَدْ عَبَّرَ فِي رِوَايَةِ عُمَارَةَ بْنِ الْقَعْقَاعِ بِقَوْلِهِ أَنْ تَخْشَى اللَّهَ كَأَنَّكَ تَرَاهُ وَكَذَا فِي حَدِيثِ أَنَسٍ 

     وَقَالَ  النَّوَوِيُّ مَعْنَاهُ أَنَّكَ إِنَّمَا تُرَاعِي الْآدَابَ الْمَذْكُورَةَ إِذَا كُنْتَ تَرَاهُ وَيَرَاكَ لِكَوْنِهِ يَرَاكَ لَا لِكَوْنِكَ تَرَاهُ فَهُوَ دَائِمًا يَرَاكَ فَأَحْسِنْ عِبَادَتَهُ وَإِنْ لَمْ تَرَهُ فَتَقْدِيرُ الْحَدِيثِ فَإِنْ لَمْ تَكُنْ تَرَاهُ فَاسْتَمِرَّ عَلَى إِحْسَانِ الْعِبَادَةِ فَإِنَّهُ يَرَاكَ قَالَ وَهَذَا الْقَدْرُ مِنَ الْحَدِيثِ أَصْلٌ عَظِيمٌ مِنْ أُصُولِ الدِّينِ وَقَاعِدَةٌ مُهِمَّةٌ مِنْ قَوَاعِدِ الْمُسْلِمِينَ وَهُوَ عُمْدَةُ الصِّدِّيقِينَ وَبُغْيَةُ السَّالِكِينَ وَكَنْزُ الْعَارِفِينَ وَدَأْبُ الصَّالِحِينَ وَهُوَ مِنْ جَوَامِعِ الْكَلِمِ الَّتِي أُوتِيَهَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ نَدَبَ أَهْلُ التَّحْقِيقِ إِلَى مُجَالَسَةِ الصَّالِحِينَ لِيَكُونَ ذَلِكَ مَانِعًا مِنَ التَّلَبُّسِ بِشَيْءٍ مِنَ النَّقَائِصِ احْتِرَامًا لَهُمْ وَاسْتِحْيَاءً مِنْهُمْ فَكَيْفَ بِمَنْ لَا يَزَالُ اللَّهُ مُطَّلِعًا عَلَيْهِ فِي سِرِّهِ وَعَلَانِيَتِهِ انْتَهَى 
ആശയ സംഗ്രഹം : അഹ്‌സന എന്ന പദത്തിന്റെ മസ്ദർ/ക്രിയാ നാമം ആണ് ഇഹ്‌സാൻ.ആരാധനാ കർമ്മങ്ങൾ ആത്മാർത്ഥമായി ശരിയായി ചെയ്യുക എന്നതാണ് ഇത് കൊണ്ട് 
 ഉദ്ദേശ്യം . മുഹ്സിനായ വ്യക്തി അവന്റെ ഇഖ്ലാസുള്ള ഇബാദത് കാരണം അവന്റെ സ്വന്തം നഫ്സിനോട് നന്മ ചെയ്യുന്നവൻ/മുഹ്‌സിൻ ആണ്.ഖൂശൂഉ/ ഭയ ഭയഭക്തിയും ആരാധനകളിൽ മുഴുകുമ്പോൾ അതല്ലാത്തതിൽ നിന്ന് മനസ്സ് മുക്തമാക്കലും ആരാധിക്കപ്പെടുന്ന ഇലാഹിനോടുള്ള സാമീപ്യവും ഉൾക്കൊള്ളുന്നതാണ് ഇഹ്‌സാൻ .   ഇഹ്സാൻ എന്താണ് എന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് തിരു നബി  രണ്ടു അവസ്ഥകൾ പാരാമർശിച്ചു കൊണ്ടാണ് മറുപടി നൽകിയത്.
ഒന്ന് : 
كَأَنَّكَ تَرَاهُ ' നീ അവനെ /അല്ലാഹുവിനെ കാണുന്നത് പോലെ' അവനെ ആരാധിക്കുക എന്നത്.അതായത് ആരാധകൻ അവന്റെ കണ്ണ് കൊണ്ട് പരമ സത്യത്തെ കാണുന്നത് പോലെ അവന്റെ ഹൃദയം കൊണ്ട് പരമസത്യത്തെ കാണുക എന്ന പ്രതീതി ഉണ്ടാവണം.
രണ്ടു : 
فَإِنَّهُ يَرَاكَ ' നിശ്ചയം അവൻ/അല്ലാഹു നിന്നെ കാണുന്നു'.അതായത് അല്ലാഹു എന്ന പരമ സത്യം നിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതായും അവൻ നിന്റെ മുഴുവൻ പ്രവർത്തിയും കാണുന്നതായും നിനക്ക് ബോധ്യപ്പെടണം.
മേൽപ്പറഞ്ഞ രണ്ടു അവസ്ഥകളും ഉൾച്ചേർന്നു വരുമ്പോൾ അത് അല്ലാഹുവിനെ സംബന്ധിച്ച സൂക്ഷ്മ ജ്ഞാനത്തിലേക്കും ശരിയയായ ഭയ ഭക്തിയിലേക്കും നയിക്കും.അനസ് റദിയല്ലാഹു അന്ഹുവിന്റെ റിപ്പോർട്ടിൽ ' നീ അല്ലാഹുവിനെ കാണുന്നു എന്ന കണക്കിന് നീ അല്ലാഹുവിൽ ഭയ ഭക്തിയുള്ളവനാവുക എന്നതാണ് ഇഹ്‌സാൻ എന്ന് വന്നിട്ടുള്ളതിൽ നിന്നും ഇത് മനസ്സിലാക്കാം.
        ഇമാം നവവി റഹിമഹുല്ലാഹ് ഇഹ്സാനിനെ വിശദീകരിക്കുന്നു : നീ അല്ലാഹുവിനെയും അവൻ നിന്നെയും കാണുന്ന ഒരു അവസ്ഥയിൽ നീ അല്ലാഹുവിനു ഇബാദത് ചെയ്യുകയാണെങ്കിൽ അതിന്റെ എല്ലാ അദബുകളും പാലിക്കുമല്ലോ.ഇതിനു കാരണം അല്ലാഹു നിന്നെ കാണുന്നുണ്ട് എന്നതാണല്ലോ;അല്ലാതെ നീ അവനെ കാണുന്നത് കൊണ്ടല്ലോ.അപ്പോൾ നീ മനസ്സിലാക്കേണ്ടത് അല്ലാഹു നിന്നെ എപ്പോഴും  കണ്ടു കൊണ്ടിരിക്കുന്നു എന്നാണു. അതിനാൽ നീ അവനെ കാണുന്നില്ലെങ്കിലും നിന്റെ ഇബാദത് ഇഹ്സാനോട് കൂടിയാവാൻ പരമാവധി ഭംഗിയായി ചെയ്യാൻ നീ എപ്പോഴും ശ്രമിക്കുക . ഈ ഹദീസിലെ 'ഇഹ്‌സാൻ' എന്ന വിഷയം ദീനിന്റെ അടിസ്ഥാനങ്ങളിലെ മഹത്തായ ഒരു അടിസ്ഥാനവും മുസ്ലിംകളുടെ മൗലിക തത്വങ്ങളിലെ പ്രധാനപ്പെട്ട ഒരു തത്വവും സിദ്ധീഖീങ്ങളുടെ സ്തംഭവും സാലികീങ്ങളുടെ ലക്ഷ്യവും ആരിഫീങ്ങളുടെ നിധിയും സജ്ജനങ്ങളുടെ ധാർമ്മിക ശക്തിയും /പതിവ് പ്രവർത്തന രീതിയുമാണ്.തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് നൽകപ്പെട്ട സത്യ സന്ദേശത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ സംസാരമാണ് ഇഹ്‌സാൻ. സ്വാലിഹീങ്ങളോട് സഹവസിക്കുമ്പോൾ അവരെ ബഹുമാനിച്ചു കൊണ്ടും ലജ്ജ കാരണവും പരമാവധി ന്യൂനതകളിൽ നിന്നും ഒഴിവാക്കാൻ നാം ജാഗരൂകരാവുമല്ലോ.അപ്പോൾ പിന്നെ രഹസ്യത്തിലും പരസ്യത്തിലും നമ്മെ അറിയുന്ന അല്ലാഹുവിന്റെ മുമ്പിൽ നാം എങ്ങനെയായിരിക്കണം ?

MODULE 10/26.06.2017

ദുനിയാവിൽ വച്ച് തന്നെ അല്ലാഹുവിനെ കാണാം എന്ന ചില സൂഫികളുടെ വാദത്തിനു അടിസ്ഥാനമില്ല 

 تَنْبِيهٌ دَلَّ سِيَاقُ الْحَدِيثِ عَلَى أَنَّ رُؤْيَةَ اللَّهِ فِي الدُّنْيَا بِالْأَبْصَارِ غَيْرُ وَاقِعَةٍ
وَأَمَّا رُؤْيَةُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَاكَ لِدَلِيلٍ آخَرَ وَقَدْ صَرَّحَ مُسْلِمٌ فِي رِوَايَتِهِ مِنْ حَدِيثِ أَبِي أُمَامَةَ بِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَاعْلَمُوا أَنَّكُمْ لَنْ تَرَوْا رَبَّكُمْ حَتَّى تَمُوتُوا وَأَقْدَمَ بَعْضُ غُلَاةِ الصُّوفِيَّةِ عَلَى تَأْوِيلِ الْحَدِيثِ بِغَيْرِ عِلْمٍ فَقَالَ فِيهِ إِشَارَةٌ إِلَى مَقَامِ الْمَحْوِ وَالْفَنَاءِ وَتَقْدِيرُهُ فَإِنْ لَمْ تَكُنْ أَيْ فَإِنْ لَمْ تَصِرْ شَيْئًا وَفَنِيتَ عَنْ نَفْسِكَ حَتَّى كَأَنَّكَ لَيْسَ بِمَوْجُودٍ فَإِنَّكَ حِينَئِذٍ تَرَاهُ وَغَفَلَ قَائِلُ هَذَا لِلْجَهْلِ بِالْعَرَبِيَّةِ عَنْ أَنَّهُ لَوْ كَانَ الْمُرَادُ مَا زَعَمَ لَكَانَ  

     قَوْلُهُ  تَرَاهُ مَحْذُوفَ الْأَلِفِ لِأَنَّهُ يَصِيرُ مَجْزُومًا لِكَوْنِهِ عَلَى زَعْمِهِ جَوَابَ الشَّرْطِ وَلَمْ يَرِدْ فِي شَيْءٍ مِنْ طُرُقِ هَذَا الْحَدِيثِ بِحَذْفِ الْأَلِفِ وَمَنِ ادَّعَى أَنَّ إِثْبَاتَهَا فِي الْفِعْلِ الْمَجْزُومِ عَلَى خِلَافِ الْقِيَاسِ فَلَا يُصَار إِلَيْهِ إِذْ لاضرورة هُنَا وَأَيْضًا فَلَوْ كَانَ مَا ادَّعَاهُ صَحِيحًا لَكَانَ . 

     قَوْلُهُ  فَإِنَّهُ يَرَاكَ ضَائِعًا لِأَنَّهُ لَا ارْتِبَاطَ لَهُ بِمَا قَبْلَهُ وَمِمَّا يُفْسِدُ تَأْوِيلَهُ رِوَايَةُ كَهْمَسٍ فَإِنَّ لَفْظَهَا فَإِنَّكَ إِنْ لَا تَرَاهُ فَإِنَّهُ يَرَاكَ وَكَذَلِكَ فِي رِوَايَةِ سُلَيْمَانَ التَّيْمِيِّ فَسَلَّطَ النَّفْيَ عَلَى الرُّؤْيَةِ لَا عَلَى الْكَوْنِ الَّذِي حُمِلَ عَلَى ارْتِكَابِ التَّأْوِيلِ الْمَذْكُورِ وَفِي رِوَايَةِ أَبِي فَرْوَةَ فَإِنْ لَمْ تَرَهُ فَإِنَّهُ يراك وَنَحْوه فِي حَدِيث أنس وبن عَبَّاسٍ وَكُلُّ هَذَا يُبْطِلُ التَّأْوِيلَ الْمُتَقَدِّمَ وَاللَّهُ أَعْلَمُ 
ആശയ സംഗ്രഹം : അല്ലാഹുവിനെ ഈ ദുനിയാവിൽ വച്ച് കണ്ണുകൾ കൊണ്ട് കാണുക എന്നത് അസംഭവ്യമാണ് എന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അല്ലാഹുവിനെ കണ്ടത് മറ്റു ദലീലുകൾ പ്രകാരം ആണ്.(വ്യാഖ്യാനിക്കപ്പെടുന്ന കാര്യമാണ്- കുറിപ്പ് : നബി ദുനിയാവിൽ വച്ച് തന്നെ അല്ലാഹുവിനെ കണ്ടോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്).ഒരു ഹദീസിൽ ' നിങ്ങൾ അറിയണം, നിങ്ങൾ മരിക്കുന്നതു വരെ നിങ്ങൾ നിങ്ങളുടെ നാഥനെ കാണുകയില്ല' എന്ന് വ്യക്തമായും നബി പറഞ്ഞതായി കാണാം.ചില തീവ്ര സൂഫികൾ ബുഖാരിയിലെ ഇഹ്സാൻ സംബന്ധിക്കുന്ന ഈ  ഹദീസിന്റെ ഭാഗം (قَالَ مَا الْإِحْسَانُ قَالَ أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ ) തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു.മഹ്‌വിന്റെയും ഫനാഇന്റെയും സ്ഥാനത്തു ദാസൻ എത്തിപ്പെടുന്നതിനു ഈ ഹദീസിൽ സൂചനയുണ്ട് എന്നതാണ് അവരുടെ ദുർവ്യാഖ്യാനം.അവർ പറയുന്നത് ' ഫ ഇൻ ലം തകുൻ' എന്നതിന്റെ അർത്ഥം ' നീ ഇല്ലെങ്കിൽ /നീ മൗജൂദ് അല്ലെങ്കിൽ /അതായത് ഫനാഇന്റെ അവസ്ഥയിൽ  നീ ആയാൽ ' എന്നാണു. എന്നിട്ടു ' തറാഹു ' എന്ന് തുടർന്ന് വരുന്ന ഭാഗത്തെ ഫ ഇൻ ലം തകുൻ' എന്ന ഷർത്തിന്റെ ജവാബ് ആക്കി സങ്കൽപ്പിച്ചു കൊണ്ട് ' തറാഹു ' എന്നതിന് 'നീ അല്ലാഹുവിനെ കാണും ' എന്ന് അർത്ഥം നൽകുന്നു.എന്നാൽ ഇത്തരത്തിൽ അഭിപ്രായം പറയുന്ന ഇക്കൂട്ടർ അറബി ഭാഷയിൽ അജ്ഞരാണ് എന്നതാണ് സത്യം.ഇവർ വാദിക്കുന്ന പോലെ ആയിരുന്നെങ്കിൽ ' തറാഹു ' എന്നതിന് പകരം അലിഫ് കളഞ്ഞു ജസ്മു ചെയ്യപ്പെട്ടു കൊണ്ട്  'തറഹു ' എന്നാണു വരേണ്ടിയിരുന്നത്.എന്നാൽ ഒരു റിപ്പോർട്ടിലും ഇങ്ങിനെ വന്നിട്ടില്ല താനും.മാത്രമല്ല തുടർന്ന് ' നിശ്ചയം അവൻ നിന്നെ കാണുന്നു ' എന്ന് പറയുന്നതുമായി മുൻ വാക്യത്തിന് ഒരു ബന്ധവുമില്ലാതാവും ഇവരുടെ വാദം അംഗീകരിച്ചാൽ.കൂടാതെ കഹ്‌മസിന്റെ റിപ്പോർട്ടിൽ فَإِنَّكَ إِنْ لَا تَرَاهُ فَإِنَّهُ يَرَاكَ എന്ന് വന്നിട്ടുണ്ട് താനും.അബൂ ഫർവ്വായുടെ റിപ്പോർട്ടിൽ  فَإِنْ لَمْ تَرَهُ فَإِنَّهُ يراك എന്നും വന്നിട്ടുണ്ട്. ഇത് പോലെയുള്ള നിരവധി റിപ്പോട്ടുകൾ ഇവരുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്നു.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ 

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=95

http://www.hadithportal.com/index.php?show=hadith&h_id=50&uid=0&sharh=16&book=33&bab_id=37

For additional reading:
العقيدة
شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي

http://library.islamweb.net/newlibrary/display_book.php?idfrom=115&idto=115&bk_no=106&ID=136


MODULE 11/26.06.2017

(പ്രത്യേക കുറിപ്പ് )

ദുനിയാവിൽ വച്ച് സ്വപ്നത്തിലോ ഹൃദയം / ഖൽബ് കൊണ്ടോ അല്ലാഹുവിനെ കാണുമോ ?

ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :
الفتاوى
مجموع فتاوى ابن تيمية
تقي الدين ابن تيمية
.................................
وَكَذَلِكَ كُلُّ مَنْ ادَّعَى أَنَّهُ رَأَى رَبَّهُ بِعَيْنَيْهِ قَبْلَ الْمَوْتِ فَدَعْوَاهُ بَاطِلٌ بِاتِّفَاقِ أَهْلِ السُّنَّةِ وَالْجَمَاعَةِ ; لِأَنَّهُمْ اتَّفَقُوا جَمِيعُهُمْ عَلَى أَنَّ أَحَدًا مِنْ الْمُؤْمِنِينَ لَا يَرَى رَبَّهُ بِعَيْنَيْ رَأْسِهِ حَتَّى يَمُوتَ  

وَثَبَتَ ذَلِكَ فِي صَحِيحٍ مُسْلِمٍ عَنْ النَّوَّاسِ بْنِ سَمْعَانَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ لَمَّا ذَكَرَ الدَّجَّالَ قَالَ : وَاعْلَمُوا أَنَّ أَحَدًا مِنْكُمْ لَنْ يَرَى رَبَّهُ حَتَّى يَمُوتَ } 

وَكَذَلِكَ رُوِيَ هَذَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ وُجُوهٍ أُخَرَ : يُحَذِّرُ أُمَّتَهُ فِتْنَةَ الدَّجَّالِ وَبَيَّنَ لَهُمْ " أَنَّ أَحَدًا مِنْهُمْ لَنْ يَرَى رَبَّهُ حَتَّى يَمُوتَ " فَلَا يَظُنَّن أَحَدٌ أَنَّ هَذَا الدَّجَّالَ الَّذِي رَآهُ هُوَ رَبُّهُ 

وَلَكِنَّ الَّذِي يَقَعُ لِأَهْلِ حَقَائِقِ الْإِيمَانِ مِنْ الْمَعْرِفَةِ بِاَللَّهِ وَيَقِينِ الْقُلُوبِ وَمُشَاهَدَتِهَا وَتَجَلِّيَاتِهَا هُوَ عَلَى مَرَاتِبَ كَثِيرَةٍ ; قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { لَمَّا سَأَلَهُ جِبْرِيلُ عَلَيْهِ السَّلَامُ عَنْ الْإِحْسَانِ قَالَ : الْإِحْسَانُ أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك } 
ആശയ സംഗ്രഹം : മരണത്തിനു മുമ്പ് രണ്ടു കണ്ണുകൾ കൊണ്ട് അല്ലാഹുവിനെ കണ്ടു ആര് വാദിച്ചാലും അത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഐക്യ കണ്ഠേനയുള്ള അഭിപ്രായ പ്രകാരം ബാഥ്വിലാണ്. മരിക്കുന്നതു വരെ ഒരു സത്യ വിശ്വാസിയും അല്ലാഹുവിനെ കാണുകയില്ല.ദജ്ജാലിനെ സംബന്ധിച്ച ഹദീസുകളിൽ തിരു നബി ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഒരു ഹദീസിൽ ഇങ്ങിനെ കാണാം : ' മരിക്കുന്നതു വരെ നിങ്ങളിൽ ഒരാളും നാഥനെ കാണുമെന്നു കരുതേണ്ട.അതിനാൽ ഈ ദജ്ജാലിനെ കാണുന്നവൻ അവൻ അല്ലാഹുവിനെ കണ്ടതാണെന്നു തെറ്റിദ്ധരിക്കേണ്ട'
      എന്നാൽ ഈമാൻ സ്ഥിരപ്പെട്ട ഹഖീഖത്തിന്റെ ആളുകൾക്ക് സംഭവിക്കുന്ന ചില കാര്യങ്ങൾ അല്ലാഹുവിനെ കുറിച്ചുള്ള സൂക്ഷ്മ ജ്ഞാനത്തിലും ഹൃദയത്തിന്റെ ദൃഡ ബോധ്യത്തിലും  മുശാഹദത്തിലും  തജല്ലിയാത്തിലും പെട്ടതും പല മർത്തബകളിൽ ഉള്ളതുമാണ്.ജിബ്‌രീൽ അലൈഹി സലാം ഇഹ്സാനിനെ കുറിച്ച് ചോദിച്ചപ്പോൾ നബി പറഞ്ഞു : الْإِحْسَانُ أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك

  ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് തുടരുന്നു :         
 وَقَدْ يَرَى الْمُؤْمِنُ رَبَّهُ فِي الْمَنَامِ فِي صُوَرٍ مُتَنَوِّعَةٍ عَلَى قَدْرِ إيمَانِهِ وَيَقِينِهِ ; فَإِذَا كَانَ إيمَانُهُ صَحِيحًا لَمْ يَرَهُ إلَّا فِي صُورَةٍ حَسَنَةٍ وَإِذَا كَانَ فِي إيمَانِهِ نَقْصٌ رَأَى مَا يُشْبِهُ إيمَانَهُ وَرُؤْيَا الْمَنَامِ لَهَا حُكْمٌ غَيْرُ رُؤْيَا الْحَقِيقَةِ فِي الْيَقَظَةِ وَلَهَا " تَعْبِيرٌ وَتَأْوِيلٌ " لِمَا فِيهَا مِنْ الْأَمْثَالِ الْمَضْرُوبَةِ لِلْحَقَائِقِ  

وَقَدْ يَحْصُلُ لِبَعْضِ النَّاسِ فِي الْيَقَظَةِ أَيْضًا مِنْ الرُّؤْيَا نَظِيرُ مَا يَحْصُلُ لِلنَّائِمِ فِي الْمَنَامِ : فَيَرَى بِقَلْبِهِ مِثْلَ مَا يَرَى النَّائِمُ 

وَقَدْ يَتَجَلَّى لَهُ مِنْ الْحَقَائِقِ مَا يَشْهَدُهُ بِقَلْبِهِ فَهَذَا كُلُّهُ يَقَعُ فِي الدُّنْيَا 

وَرُبَّمَا غَلَبَ أَحَدُهُمْ مَا يَشْهَدُهُ قَلْبُهُ وَتَجْمَعُهُ حَوَاسُّهُ فَيَظُنُّ أَنَّهُ رَأَى ذَلِكَ بِعَيْنَيْ رَأْسِهِ حَتَّى يَسْتَيْقِظَ فَيَعْلَمَ أَنَّهُ مَنَامٌ وَرُبَّمَا عَلِمَ فِي الْمَنَامِ أَنَّهُ مَنَامٌ 

فَهَكَذَا مِنْ الْعِبَادِ مَنْ يَحْصُلُ لَهُ مُشَاهَدَةٌ قَلْبِيَّةٌ تَغْلِبُ عَلَيْهِ حَتَّى تُفْنِيَهُ عَنْ الشُّعُورِ بِحَوَاسِّهِ فَيَظُنَّهَا رُؤْيَةً بِعَيْنِهِ وَهُوَ غالط فِي ذَلِكَ وَكُلُّ مَنْ قَالَ مِنْ الْعِبَادِ الْمُتَقَدِّمِينَ أَوْ الْمُتَأَخِّرِينَ أَنَّهُ رَأَى رَبَّهُ بِعَيْنَيْ رَأْسِهِ فَهُوَ غالط فِي ذَلِكَ بِإِجْمَاعِ أَهْلِ الْعِلْمِ وَالْإِيمَانِ . 
 ചിലപ്പോൾ സത്യ വിശ്വാസി സ്വപ്നത്തിൽ അല്ലാഹുവിനെ ദർശിച്ചു എന്ന് വരാം.ഈമാൻ സ്വഹീഹ് ആണെങ്കിൽ നല്ലതായാവും കാണുക;ഈമാനിൽ ന്യൂനതയുള്ള പക്ഷം അവന്റെ ഈമാന് സദൃശമായിട്ടായിരിക്കും സ്വപ്ന ദർശനം.എന്നാൽ സ്വപ്ന ദർശനത്തിന്റെ വിധിയല്ല ഉണർച്ചയിൽ യഥാര്ത്ഥ ദർശനത്തിന്റെ( യഥാര്ത്ഥ ദർശനം സാധ്യമല്ലല്ലോ) വിധി .സ്വപ്ന ദർശനത്തിനു വ്യാഖ്യാന സാധ്യത ഉണ്ടല്ലോ . ചിലപ്പോൾ ചിലർ അല്ലാഹുവിനെ ഉണർച്ചയിൽ ഹൃദയം കൊണ്ട് കണ്ടു എന്ന് വരാം;ഉറങ്ങുന്നവർ സ്വപ്നം കാണുന്ന പോലെ.ചില ഹഖീഖത്തുകളിൽ നിന്ന് അവനു വെളിപ്പെട്ടുവെന്നും വരാം.ഇതെല്ലാം ദുനിയാവിൽ സംഭവിക്കാവുന്നതാണ്
   ഹൃദയം കാണുന്നതിനെ അവന്റെ ഇന്ദ്രിയങ്ങൾ ഒരുമിച്ചു കൂട്ടുകയും അവനു അവന്റെ രണ്ടു കണ്ണുകൾ കൊണ്ട് അല്ലാഹുവിനെ കണ്ട ഒരു പ്രതീതി ഉണ്ടാവുകയും ചെയ്തേക്കാം; എന്നാൽ അവൻ ഉണര്ന്നതോടെ അവനു സ്വപ്ന ദർശനമായിരുന്നുവെന്നു അവൻ മനസ്സിലാക്കും.ചിലപ്പോൾ സ്വപ്നത്തിൽ തന്നെ അത് സ്വപ്നമാണ് എന്ന് അവനു മനസ്സിലായേക്കാം. ഖൽബിയ്യായ മുശാഹദ ലഭിക്കുന്ന ദാസന്മാരുടെ അവസ്ഥയാണ് മുകളിൽ പരാമർശിച്ചത്.അപ്പോൾ മുന്ഗാമികളിൽ നിന്നോ പിന്ഗാമികളിൽ നിന്നോ അല്ലാഹുവിനെ രണ്ടു കണ്ണുകൾ കൊണ്ട് കണ്ടു എന്ന് ആര് പറഞ്ഞാലും അത് ബാഥ്വിൽ ആണ്.
ഈ വിഷയത്തിൽ ഇല്മിന്റെയും ഈമാനിന്റെയും ആളുകൾക്കെല്ലാം ഇജ്മാഉ ഉണ്ട്.
.................................

https://library.islamweb.net/Newlibrary/display_book.php?bk_no=22&ID=226&idfrom=306&idto=314&bookid=22&startno=3
ശ്രദ്ധിക്കുക : അല്ലാഹുവിനെ ദുനിയാവിൽ വച്ച് തന്നെ ചിലർക്ക് കാണാൻ സാധിക്കും എന്ന വാദത്തെ ഇബ്നു തൈമിയ്യ ഖണ്ഡിക്കുമ്പോൾ തന്നെ, രണ്ടു കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കില്ലെന്നും എന്നാൽ ഉറക്കത്തിലോ ഉണർച്ചയിൽ പോലും ഖൽബ് കൊണ്ടോ ഇങ്ങിനെ ദർശനം സാധ്യമാവാം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.എന്നാൽ ഇതിനു ഉപോൽബലകമായി ഒരു പ്രമാണവും അദ്ദേഹം ഉദ്ധരിച്ചതായി കാണുന്നില്ല  എന്നത് ശ്രദ്ധേയമാണ്.അല്ലാഹു ഏറ്റവും അറിയുന്നവൻ 


MODULE 12/26.06.2017


സൈനുദ്ദീൻ മഖ്ദൂം റഹിമഹുല്ലാഹിയുടെ ഹിദായത്തുൽ അദ്കിയാഇൽ നിന്ന് :
(with ENGLISH TRANSLATION &EXPLANATION)
 الحَمـْدُ للهِ المُــوَفَّـقِ للِعُـلاَ          حَمـْدً يُوَافـــِي بِرَّهُ المُتَـــكَامِــلا

Praise (hamd) equal to His grace is to Allah, who favoured us with tawfeeq for doing high level good deeds

Praise (hamd) is to Allah, who favoured us; led us towards right path and high value. He gave us strength and power to worship Him. His mercy and favour are great and perfect. All praises are submitted to Him with the hope that they will be equal to his mercy and favour. But they never will be equal, because Almighty says:

وَإِن تَعُدُّوا نِعْمَةَ اللَّـهِ لَا تُحْصُوهَا ۗ إِنَّ اللَّـهَ لَغَفُورٌ رَّحِيمٌ

“ And if you should count the favors of Allah, you could not enumerate them. Indeed, Allah is Forgiving and Merciful”

2.  ثُمَّ الصَّلاَةُ عَلَي النَّبِيِّ المُصْطَفَىَ          وَالآلِ مَــــعْ صَـــحْــبٍ وَتُبَّـاعٍ وِلاً

Swalath and Salam always submitted to the Allah’s Messenger Muhammad (S.A.S), his kin, his companions, and his followers.

Swalath or swalat  has many translations and used in variety of forms in different languages. In Urdu it is called Durood. In English we may call it Blessing or Salutation.

Salam follows swalat  in Muslim’s prayer. Salam means safety.

Swalat means differently according to one how tell Swalat .

Quran declares that Allah and angels recite Swalat  for Prophet Muhammad(S.A.S).

إنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا(الأحزاب 56)

Indeed, Allah confers blessing upon the Prophet, and His angels [ask Him to do so]. O you who have believed, ask [Allah to confer] blessing upon him and ask [Allah to grant him] peace. (Ahzab 56)

Allah’s Swalat is His mercy and grace to prophet Mohammad (S.A.S), angels’ Swalat is to ask Allah to confer His mercy to prophet. Ibn Hajr told in his work ‘Fat-hul-bari’

وأولى الأقوال ما تقدم عن أبي العالية أن معنى صلاة الله على نبيه ثناؤه عليه وتعظيمه وصلاة الملائكة وغيرهم عليه طلب ذلك له من الله تعالى والمراد طلب الزيادة لا طلب أصل الصلاة (فتح الباري)

“The most preferable opinion is that which was mentioned previously from Abul-‘Aaliyah that the meaning of Allah’s Swalat on His Prophet is His praising and honoring of him, while the Swalat of the angels upon him, as well as other people, means their requesting the same thing (i.e. praise and honor) for him from Allah. However, what is intended here by their request is that of an increase in praise and honor and not the same amount as intended by the original Swalat.”

Salam means to ask Allah for the safety of Prophet (S.A.S) from all kind of harm, injury, suffering and distress. No doubt his safety is safety of whole Islam and Muslims.

In short, Swalat and Salaam means to honor and praise prophet Mohammad (S.A.S), to pray for the safeguard of Islam and Muslims.

When one say Allahumma Swalli Ala Muhammad it means

Oh Allah! Praise and honour our prophet in both earth and heavens with highest form of commemoration, make his religion win all over the world, preserve his legislation(Sharia) for ever.

Importance of Taqwa (Adhkiya: 2)
Written by Abdul Shaheed Azhary
Adhkiya
3. تَقْوَى الإلهِ مَدَارُ كُلِّ سَعَادَةٍ                   وَتِبَاعُ أَهْوَى رَأْسُ شَرِّ حَبَائِلاَ

Piety or righteousness (تقوى) is the basis and foundation of all happiness. Following the self passion is basic cause of all evil traps.

Piety (taqwa) is the backbone of all good deeds. Being this book Adhkiya dedicated for one who wants to be waliyy  (true believer with high rank), the author Sheikh Zainuddeen (R) categorically begins with taqwa, the highest character of a Muslim.

What is taqwa or piety? Many definitions are given to taqwa. The popular one is as follows:

امتثال أوامر الله واجتناب نواهيه ظاهرا وباطنا مع استشعار التعظيم لله والهيبة والخشية والرهبة من الله تعالى (كفاية الأتقياء ص7.)

To obey the orders of Allah and avoid his prohibitions both inward and outward with honour (to Allah) and fear (from Allah).

Second Khaleefa Umar (R.A) once asked Ubayy bin Ka-ab (R.A) what is taqwa?

Ubayy: did you ever pass by a way which has thorn?

Umar: Yes

Ubayy: what did you do then?

Umar: I tried my best to care myself; I put my one leg forward and another backward, fearing any thorn will hit my leg.

Ubayy: That is taqwa!

Followings are some of the understandings from this answer:

• One has to strive hard to maintain taqwa

• Prohibitions are like thorns.

• To keep up taqwa is difficult, but it can be overcome!

Quran says that way to be waliyy of Allah is to maintain taqwa. All awlia( plural of waliyy) are pious and righteous people.

إنْ أَوْلِيَاؤُهُ إِلَّا الْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ (الأنفال 34)

Its [true] guardians are not but the righteous, but most of them do not know (Anfal 34)

Taqwa always contradict whims and self passions. Only by controlling self whims one can win satisfaction of Allah and maintain taqwa. Sheikh compared the man following the whim with being fish trapped. Usually prey get attracted to trap easily, as such a person get attracted to the passion easily, there is no way out if one trapped!

Prophet (S.A) says:

إن أخوف ما أخاف على أمتي اتباع الهوى وطول الأمل

The most feared thing to my people is the following self whim and lengthy hope.

Because whims prevents from doing good deeds and lengthy hope make man forget the life after death.


4. إنَّ الطَّرِيقَ شَرِيعَةٌُ وَطَرِيقَةٌ        وَحَقِيقَةُ فَاسْمَعْ لَهَا مَا مُثِّلا

The path is shariah, tariqah and haqiqah. Listen to it carefully with examples.
5   فَشَرِيعَةٌ كَسَفِينَة وَطَرِيقَةٌ       كَالبَحْرِ ثُمَّ حَقِيقَةٌ دُرٌّ غَلاَ

Sharia is like ship and tariqah is like sea. Tariqah is as pearl in the sea.

6 فَشَرِيعَةٌ أَخْذٌ بِدِينِ الخَالِقِ        وَقِيَامُهُ بَالأَمْرِ وَالنَّهْيِ انْجَلاَ

Sharia is to stick by the religion of Allah, to obey His orders and avoid his prohibitions.

7 وَطَرِِيقَةٌ أَخْذٌ بِأَحْوَطَ كَالوَرَع    وَعَزِيمَةُ كَرِيَاضَةٍ مُتَبَتِّلاَ

Tariqah means to follow precautions, like wara’a (to avoid lawful things in fear of getting in to unlawful things) and to make strong determination, like riyadah (to exercise the soul and body to be accustomed to do good deeds) engaging in only Allah’s thought.

8 وَحَقِيقَةُ لَوُصُولُهِ لِلمَقْصِدِ       وَمُشَاهَدٌ نُورُ التّجَلِّي بِانجَلاَ

Haqiqah is to reach the desired destination and to see the 'noor' of Allah distinctively.

Actually this is the core of a sufi saint. Sheik Zainuddeen explains this with an excellent way. In the following lines he says how to reach the stage of Haqiqah..

9.  مَنْ رَامَ دُرًّ للِسَّفِينَةِ يَرْكَبُ   وَيَغُوصُ بَحْرً ثُمَّ دُرٌّ حَصَّلا

Whoever wants pearl should go on board (ship) and dive in the sea, and then he will get the pearl.

10. وَكذَا الطَّرِيقَةُ والحَقِيقَةُ يَا أخي    مِنْ غَيْرِ فِعْلِ شَرِيْعةٍ لَنْ تَحْصُلا

As well, tariqah and Haqiqah could not be obtained unless you follow sharia

11. فَعَلَيْهِ تَزْيِينٌ لِظَاهِرِه الجَلِي     بِشَرِيعَةٍ لِيَنُورَ قَلْبٌ مُجْتَلا

Therefore, he has to decorate himself with sharia, so as to light up his heart obviously

12. وَتَزُولَ عَنْهُ طُلْمَةُ كَيْ يُمْكِنَا  لِطَرِيقَة فِي قَلْبِِهِ أَنْ تَنْزِلا

and to remove the darkness out of it. So tariqah can stay in his heart.

This is the most beautiful way to understand three basic articles of tasawwuf: tariqah, sharia and Haqiqah.

One of the popular maxims of the Sufi is

كل حقيقة خالفت الشريعة فهي زندقة

All Haqiqah that violated the law of sharia is heresy (atheism).

مَنْ تصوف ولم يتفقه فقد تزندق، ومن تفقه ولم يتصوف فقد تفسق، ومن جمع بينهما فقد تحقق (شرح عين العلم وزين الحلم” للإِمام مُلا علي القاري ج1. ص33)

Malik (r) says: One who became sufi (Islamic saint) but didn’t study the rule of fiqh (Islamic jurisprudence), he actually became (likely) an heretic. One who combined the both (tasawwuf and fiqh) has achieved a great goal (Mulla Ali Al Qari)

One of the masterpieces of Tasawwuf, Al Risala Al Qusheirya, says:

“Let us go to that man who is popular as waliyy…we went to him, when he entered mosque he spit out towards qibla(macca). Then Abu Yazid left the place and didn’t say salaam to him. Abu Yazid told : He is not trustworthy with regards to one of the etiquettes of prophet (S.A.S), then how will he be trustworthy of his claims? (P: 16)

And once Abu Yazid told : if you look to a man given karamath( miracles) up to the extent that he is able to rise himself in the air, don’t be deceived (of his karamath) unless you check him how he act upon the commands and prohibitions of Allah(P:159)


13 .  وَلِكُلِّ وَاحِدِهِمْ طَرِيقٌ مِنْ طُرُقٍ    يَخْتَارُهُ فَيَكُونُ مِنْ ذَا وَاصِلاَ

Among the many tariqahs available, each one selects his own tariqah, and thus he reaches the goal through that tariqah.

14 .  كَجُلُوسِهِ بَيْنَ الأَنَامِ مُرَبِّيًا    وَكَكَثْرَةِ الأَوْرَادِ كَالصَّوْمِ الصّلاَ

like sitting midst the people as educator, increasing the number of wird (accustomed worships) such as fasting and prayer

15 . وَكَخِدْمَةٍ للِنَّاسِ وَالحَمْلِ الحَطَبِ   لِتَصَدٌّقٍ بِمُحَصّلٍ مُتَمَوِّلاَ

and(like) service of people( ie scholars), loading wood so he can earn money and give in charity.

16 . مَنْ رَامَ أَنْ يَسُلُكَ طَرِيقَ الأَوْلِيَاء    فَلْيَحْفَظَنْ هَذَا الوَصَايَا عَامِلاَ

Whoever wants to enter the path of awlia, let him keep the following instructions.

Every waliyy has his own way to adopt tariqah. It is not restricted to reciting some kind of dikr or following a specific Sheikh. There are many ways to follow; some people prefer a way while some other people prefer another way. The author provided us with some of the popular examples.

The first example given here is to work as an instructor, teacher, lecturer or in any kind of educational field giving clear instructions to the way of Allah along with controlling his movements and activities.
Second example is engaging himself in the worship of Allah like performing Salah (prayer) or Sawm (fasting). He has to do them in large quantity.
The third example is serving the people. The word people indicates to religious scholars and sufis.

The forth example is working hard to earn some money for feeding the poor and destitute. He carries the wood from the forest to make firewood and sells it in the market. Then he spends in charity the money he earned.


These eleven lines are regarded as the preface of the book. The entire book is designed for those who want to get success in the next world. One has to prepare himself to obtain this goal. First step is to make his inner feelings and thoughts clear of any kind of dirts and the vices. The easiest way to do so is to adopt one of the pious Muslim(Sheikh) as his master, and obey his commands and rulings.
Here comes the complexity of such a way. As per Islamic belief only prophets are infallibles. Without doubt the prophet Muhammad (S.A.S) is infallible and unerring. Then only way is to discover a sheikh who are strictly follows the Prophet Muhammad (S.A.S) and apply his Sharia’ in his life.

One who is veteran in sharia’ is called faqeeh, or jurist. Hundreds of books compiled explaining different aspects of fiqh. Four major schools of thought formed thorough out Islamic history with the name ‘Mad-hab’. They are Hanafi, Shafi, Maliki, and Hanbali. Detailed study of Mad-hab is the beyond scope of this book.

According to author, only faqeeh(jurist) is entitled to be a sheikh. His knowledge of fiqh should be applied practically in his life. Tariqah means to get some easy way to enforce and apply the knowledge of fiqh in his life. Eventually he may reach Haqiqah, the core of tasawwuf. One of the major misconceptions about tariqah is that it is the short cut to the way of Allah, without the care of Sharia’. In fact, tariqah is the short cut way to apply sharia in the practical life.

What is tariqah? Popular thought is that it is following a sheikh and obeying his rules and commands. The author comes with different thought. Tariqah may be educating people, serving them, increasing prayer and fasting and so on.

Haqiqah is not easy to catch. If the hard work is the pre-requisite of tariqah, the special care and tawfeeq from Allah is the prerequisite of Haqiqah. It is hard to dive in the sea and discover pearl in the depth, yet all the experts in diving may not find the pearl.

Before entering into the core of the book, the author clarifies that what he is going to explain is the way of awliya, the saints of Islam who attained the rank of wilayh. One who wants to obtain this rank should be careful of these following instructions.

ഫത്ഹുൽ ബാരി തുടരുന്നു :

MODULE 13/26.06.2017

................................
     قَوْلُهُ  مَا الْمَسْئُولُ عَنْهَا مَا نَافِيَةٌ وَزَادَ فِي رِوَايَةِ أَبِي فَرْوَةَ فَنَكَسَ فَلَمْ يُجِبْهُ ثُمَّ أَعَادَ فَلَمْ يُجِبْهُ ثَلَاثًا ثُمَّ رَفَعَ رَأْسَهُ فَقَالَ مَا الْمَسْئُولُ 
....................................
وَفِي حَدِيث بن عَبَّاسٍ هُنَا فَقَالَ سُبْحَانَ اللَّهِ خَمْسٌ مِنَ الْغَيْبِ لَا يَعْلَمُهُنَّ إِلَّا اللَّهُ ثُمَّ تَلَا الْآيَةَ قَالَ النَّوَوِيُّ يُسْتَنْبَطُ مِنْهُ أَنَّ الْعَالِمَ إِذَا سُئِلَ عَمَّا لَا يَعْلَمُ يُصَرِّحُ بِأَنَّهُ لَا يَعْلَمُهُ وَلَا يَكُونُ فِي ذَلِكَ نَقْصٌ مِنْ مَرْتَبَتِهِ بَلْ يَكُونُ ذَلِكَ دَلِيلًا عَلَى مَزِيدِ وَرَعِهِ

     وَقَالَ  الْقُرْطُبِيُّ مَقْصُودُ هَذَا السُّؤَالِ كَفُّ السَّامِعِينَ عَنِ السُّؤَالِ عَنْ وَقْتِ السَّاعَةِ لِأَنَّهُمْ قَدْ أَكْثَرُوا السُّؤَالَ عَنْهَا كَمَا وَرَدَ فِي كَثِيرٍ مِنَ الْآيَاتِ وَالْأَحَادِيثِ فَلَمَّا حَصَلَ الْجَوَابُ بِمَا ذُكِرَ هُنَا حَصَلَ الْيَأْسُ مِنْ مَعْرِفَتِهَا بِخِلَافِ الْأَسْئِلَةِ الْمَاضِيَةِ فَإِنَّ الْمُرَادَ بِهَا اسْتِخْرَاجُ الْأَجْوِبَةِ لِيَتَعَلَّمَهَا السَّامِعُونَ وَيَعْمَلُوا بِهَا وَنَبَّهَ بِهَذِهِ الْأَسْئِلَةِ عَلَى تَفْصِيلِ مَا يُمْكِنُ مَعْرِفَتُهُ مِمَّا لَا يُمْكِنُ 
.............................
ആശയ സംഗ്രഹം : ജിബ്‌രീൽ ഖിയാമത്ത് നാളിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ തിരു നബി തല താഴ്ത്തിയെന്നും മറുപടി പറഞ്ഞില്ലെന്നും എന്നാൽ മൂന്നു തവണ ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ തിരു നബി തല ഉയർത്തുകയും ' ചോദിക്കപ്പെട്ടയാൾ ചോദ്യ കർത്താവിനേക്കാൾ ഈ വിഷയം അറിയുന്നവനല്ല' എന്ന് മറുപടി നൽകുകയും ചെയ്തു എന്ന് അബൂ ഫർവയുടെ റിപ്പോർട്ടിൽ കാണാം.
       ഇബ്നു അബ്ബാസ് റദിയല്ലാഹുഅന്ഹുവിന്റെ റിപ്പോർട്ടിൽ ' സുബ്ഹാനല്ലാഹ് , അഞ്ചു കാര്യങ്ങൾ ഗൈബിൽ പെട്ടതാണ് ; അവ അല്ലാഹുവിനല്ലാതെ അറിയില്ല എന്ന് നബി പറയുകയും തുടർന്ന് നബി പ്രസ്തുത ആശയം വരുന്ന ആയത്ത് ഓതുകയും ചെയ്തു എന്ന് കാണാം.
         ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : പണ്ഡിതന് അറിവില്ലാത്ത കാര്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടാൽ ' അറിയില്ല' എന്ന് വ്യക്തമായി പറയണമെന്നും അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഒരു ന്യൂനതയും വരുത്തില്ലെന്നും മറിച്ചു അദ്ദേഹത്ത്തിന്റെ സൂക്ഷ്മതയിൽ വർദ്ധനവിന് കാരണമാവുമെന്നും ഈ ഹദീസ് പ്രകാരം തെളിവ് പിടിക്കപ്പെട്ടിരിക്കുന്നു .
        ഇമാം ഖുർതുബി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : അന്ത്യനാൾ എന്ന് സംഭവിക്കും എന്നത് സംബന്ധിച്ച ചോദ്യത്തിന് തടയിടലാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം.കാരണം നിരവധി ആയത്തുകളിൽ നിന്നും ഹദീസുകളിൽ നിന്നും വ്യക്തമാവുന്നത് പോലെ അന്ത്യനാൾ എന്ന് സംഭവിക്കും എന്നത് സംബന്ധിച്ച  ചോദ്യങ്ങൾ അധികരിച്ചിരുന്നു.അപ്പോൾ ഇത്തരത്തിൽ ഒരു മറുപടി കിട്ടുന്നതോടു കൂടി പ്രസ്തുത ചോദ്യത്തിന് മറ്റു ചോദ്യങ്ങൾക്കു ഉത്തരം കിട്ടുന്നത് പോലെ ഉത്തരം ലഭിക്കില്ല എന്ന് മനസ്സിലാക്കുമല്ലോ.മനുഷ്യന് അറിയാൻ സാധിക്കുന്നതും അറിയാൻ സാധിക്കാത്തതുമായ ചോദ്യങ്ങൾ തമ്മിൽ വേർതിരിച്ചു മനസ്സിലാക്കലും ഈ ഹദീസിന്റെ ഉദ്ദേശ്യമാണ്;
......................................
   فَائِدَةٌ هَذَا السُّؤَالُ وَالْجَوَاب وَقع بَين عِيسَى بن مَرْيَم وَجِبْرِيل لَكِنْ كَانَ عِيسَى سَائِلًا وَجِبْرِيلُ مَسْئُولًا قَالَ الْحُمَيْدِيُّ فِي نَوَادِرِهِ حَدَّثَنَا سُفْيَانُ حَدَّثَنَا مَالِكُ بْنُ مِغْوَلٍ عَنْ إِسْمَاعِيلَ بْنِ رَجَاءٍ عَنِ الشّعبِيّ قَالَ سَأَلَ عِيسَى بن مَرْيَمَ جِبْرِيلَ عَنِ السَّاعَةِ قَالَ فَانْتَفَضَ بِأَجْنِحَتِهِ 

     وَقَالَ  مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ 
  അന്ത്യനാൾ എന്ന് സംഭവിക്കും എന്നത് സംബന്ധിച്ച ചോദ്യോത്തരം ഈസാ നബി അലൈഹിസ്സലാമും ജിബ്‌രീൽ അലൈഹിസ്സലാമും തമ്മിലും നടന്നിട്ടുണ്ടെങ്കിലും അവിടെ ചോദ്യകർത്താവ് ഈസാ നബി അലൈഹിസ്സലാമും മറുപടി നൽകിയത് ജിബ്‌രീൽ അലൈഹിസ്സലാമും ആയിരുന്നു.


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=95


MODULE 14/26.06.2017
...............................
قَالَ الْقُرْطُبِيُّ عَلَامَاتُ السَّاعَةِ عَلَى قِسْمَيْنِ مَا يَكُونُ مِنْ نَوْعِ الْمُعْتَادِ أَوْ غَيْرِهِ وَالْمَذْكُورُ هُنَا الْأَوَّلُ

وَأَمَّا الْغَيْرُ مِثْلُ طُلُوعِ الشَّمْسِ مِنْ مَغْرِبِهَا فَتِلْكَ مُقَارِبَةٌ لَهَا أَوْ مُضَايِقَةٌ وَالْمُرَادُ هُنَا الْعَلَامَاتُ السَّابِقَةُ عَلَى ذَلِكَ وَاللَّهُ أَعْلَمُ 
ആശയ സംഗ്രഹം : ഇമാം ഖുർതുബി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : അന്ത്യനാളിൽ അടയാളങ്ങൾ രണ്ടു ഇനങ്ങളുണ്ട്.സാധാരണയായി സംഭവിക്കാവുന്ന കാര്യങ്ങളും അല്ലാത്തവയും .ഈ ഹദീസിൽ പരാമർശിച്ചിരിക്കുന്നത് സാധാരണയായി സംഭവിക്കാവുന്ന ഒന്നാമത്തെ വിഭാഗത്തിൽപ്പെട്ട ഇനമാണ്.എന്നാൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കുക പോലെയുള്ള അടയാളങ്ങൾ രണ്ടാം വിഭാഗത്തിൽ ഉൾപ്പെട്ടതും അന്ത്യനാളിനോട് അടുപ്പിച്ചു /ചേർന്ന് സംഭവിക്കുന്നതുമാണ്.


അടിമ സ്ത്രീ യജമാനനെ / യജമാനത്തിയെ പ്രസവിക്കുക എന്നാൽ ?
..................................
     قَوْلُهُ  إِذَا وَلَدَتِ الْأَمَةُ رَبَّهَا وَفِي التَّفْسِيرِ رَبَّتَهَا بِتَاءِ التَّأْنِيثِ وَكَذَا فِي حَدِيثِ عُمَرَ وَلِمُحَمَّدِ بْنِ بِشْرٍ مِثْلُهُ وَزَادَ يَعْنِي السَّرَارِيَّ وَفِي رِوَايَةِ عُمَارَةَ بْنِ الْقَعْقَاعِ إِذَا رَأَيْتَ الْمَرْأَةَ تَلِدُ رَبَّهَا وَنَحْوُهُ لِأَبِي فَرْوَةَ وَفِي رِوَايَةِ عُثْمَانَ بْنِ غِيَاثٍ الْإِمَاءُ أَرْبَابُهُنَّ بِلَفْظِ الْجَمْعِ وَالْمُرَادُ بِالرَّبِّ الْمَالِكُ أَوِ السَّيِّدُ وَقَدِ اخْتَلَفَ الْعُلَمَاءُ قَدِيمًا وَحَدِيثًا فِي معنى ذَلِك قَالَ بن التِّينِ اخْتُلِفَ فِيهِ عَلَى سَبْعَةِ أَوْجُهٍ فَذَكَرَهَا لَكِنَّهَا مُتَدَاخِلَةٌ وَقَدْ لَخَّصْتُهَا بِلَا تَدَاخُلٍ فَإِذَا هِيَ أَرْبَعَةُ
 أَقْوَالٍ 

الْأَوَّلُ قَالَ الْخَطَّابِيُّ مَعْنَاهُ اتِّسَاعُ الْإِسْلَامِ وَاسْتِيلَاءُ أَهْلِهِ عَلَى بِلَادِ الشِّرْكِ وَسَبْيُ ذَرَارِيِّهِمْ فَإِذَا مَلَكَ الرَّجُلُ الْجَارِيَةَ وَاسْتَوْلَدَهَا كَانَ الْوَلَدُ مِنْهَا بِمَنْزِلَةِ رَبِّهَا لِأَنَّهُ وَلَدُ سَيِّدِهَا قَالَ النَّوَوِيُّ وَغَيْرُهُ إِنَّهُ قَوْلُ الْأَكْثَرِينَ

قُلْتُ لَكِنْ فِي كَوْنِهِ الْمُرَادَ نَظَرٌ لِأَنَّ اسْتِيلَادَ الْإِمَاءِ كَانَ مَوْجُودًا حِينَ الْمَقَالَةِ وَالِاسْتِيلَاءُ عَلَى بِلَادِ الشِّرْكِ وَسَبْيُ ذَرَارِيِّهِمْ وَاتِّخَاذُهُمْ سَرَارِيَّ وَقَعَ أَكْثَرُهُ فِي صَدْرِ الْإِسْلَامِ وَسِيَاقُ الْكَلَامِ يَقْتَضِي الْإِشَارَةَ إِلَى وُقُوعِ مَا لَمْ يَقَعْ مِمَّا سَيَقَعُ قُرْبَ قِيَامِ السَّاعَةِ
.....................................
الرَّابِعُ أَنْ يَكْثُرَ الْعُقُوقُ فِي الْأَوْلَادِ فَيُعَامِلُ الْوَلَدُ أُمَّهُ مُعَامَلَةَ السَّيِّدِ أَمَتَهُ مِنَ الْإِهَانَةِ بِالسَّبِّ وَالضَّرْبِ وَالِاسْتِخْدَامِ فَأُطْلِقَ عَلَيْهِ رَبُّهَا مَجَازًا لِذَلِكَ أَوِ الْمُرَادُ بِالرَّبِّ الْمُرَبِّي فَيَكُونُ حَقِيقَةً وَهَذَا أَوْجَهُ الْأَوْجُهِ عِنْدِي لِعُمُومِهِ وَلِأَنَّ الْمَقَامَ يَدُلُّ عَلَى أَنَّ الْمُرَادَ حَالَةٌ تَكُونُ مَعَ كَوْنِهَا تَدُلُّ عَلَى فَسَادِ الْأَحْوَالِ مُسْتَغْرَبَةً وَمُحَصَّلُهُ الْإِشَارَةُ إِلَى أَنَّ السَّاعَةَ يَقْرُبُ قِيَامُهَا عِنْدَ انْعِكَاسِ الْأُمُورِ بِحَيْثُ يَصِيرُ الْمُرَبَّى مُرَبِّيًا وَالسَّافِلُ عَالِيًا وَهُوَ مُنَاسِبٌ لِقَوْلِهِ فِي الْعَلَامَةِ الْأُخْرَى أَنْ تَصِيرَ الْحُفَاةُ مُلُوكَ الْأَرْضِ 
..........................
ആശയ സംഗ്രഹം : അടിമ സ്ത്രീ യജമാനനെ / യജമാനത്തിയെ പ്രസവിക്കുക എന്നതിന്റെ വിവക്ഷ സംബന്ധിച്ച് വിവിധ തരത്തിലുള്ള വിശീകരണങ്ങൾ വന്നിട്ടുണ്ട്.ചിലതു ചുവടെ ചേർക്കുന്നു.
ഒന്ന് : ഇസ്‌ലാം ശിർക്കിന്റെ നാടുകളെ കീഴ്പ്പെടുത്തുമെന്നും അങ്ങിനെ അവിടെ നിന്ന് ബന്ദികളാക്കപ്പെടുന്ന സ്ത്രീകൾ മുസ്ലിം പുരുഷന്മാരുടെ നിയന്ത്രണത്തിൽ വരികയും അവരിൽ ജനിക്കുന്ന കുട്ടികൾ സ്വതന്ത്രരാവും എന്നതിനാൽ മാതാവിന് തന്റെ മകൻ സ്വന്തം യജമാനന്റെ സ്ഥാനത്താവുമെന്നുമാണ് ഒരു വിശദീകരണം.ഖത്താബി ഉൾപ്പെടെയുള്ളവർ പറയുന്ന ഈ വിശദീകരണമാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്ന് ഇമാം നവവി റഹിമഹുല്ലാഹ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആദ്യ കാലത്ത് തന്നെ നടന്നതാണെന്നും അപ്പോൾ പിന്നെ ഖിയാമത്ത് നാളിനോട് അടുത്ത് ഇങ്ങിനെ സംഭവിക്കുമെന്ന വിശദീകരണം വിമർശന വിധേയമാണെന്നുമാണ് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നത് .
           സമാനമായുള്ള രണ്ടു അഭിപ്രായങ്ങൾ / വിശദീകരണങ്ങൾ കൂടി ഉദ്ധരിച്ച ശേഷം ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ് ഫത്ഹുൽ  ബാരിയിൽ തുടർന്ന് പറയുന്നു :
അന്ത്യനാൾ അടുക്കുമ്പോൾ കുട്ടികൾ തങ്ങളുടെ മാതാ പിതാക്കളെ നിന്ദിക്കുന്ന അവസ്ഥ വർദ്ധിക്കുകയും അടിമ സ്ത്രീയെ അടിക്കുക , ചീത്ത പറയുക,വേല ചെയ്യിക്കുക എന്നിങ്ങനെയൊക്കെ ആളുകൾ ചെയ്യുന്നത് പോലെ സ്വന്തം മാതാക്കളെ വെറും അടിമ സ്ത്രീകളെ പ്പോലെ കാണുന്ന ഒരു സാഹചര്യം സംജാതമാകും. ( പ്രതേകം ശ്രദ്ധിക്കുക : അടിമകളോടും വേലക്കാരോടും  മോശമായി പെരുമാറണമെന്ന് ഇതിനു അർത്ഥമില്ല; ജനങ്ങൾ അടിമകളോട് മോശമായാണ് പലപ്പോഴും പെരുമാറിയിട്ടുള്ളത് എന്നത് ഒരു ചരിത്ര സത്യമാണല്ലോ) ഇതാണ് നാലാമത്തെ വിശദീകരണം.ഇതാണ് കൂടുതൽ ശരിയായി അഭിപ്രായമായി ഞാൻ പരിഗണിക്കുന്നത്.അന്ത്യനാൾ അടുക്കുമ്പോൾ കാര്യങ്ങൾ തല കീഴ്മേൽ മറിയും താഴ്ന്നവർ ഉയർന്നവനാകും, മുറബ്ബ മുറബ്ബിയാകും എന്നൊക്കെയാണ് ഇതിന്റെ സാരം .അടുത്ത അടയാളം പറഞ്ഞിരിക്കുന്നത് നഗ്നപാദരായി ആട്ടിടയന്മാർ ഭൂമിയുടെ രാജാക്കളാകും എന്നായതിനാൽ ഈ വിശദീകരണം അതിനോട് യോജിച്ചതുമാകുന്നു.

________________

 السراري ‏ = Female slaves

لَخَّصَ  ( فعل ): اِخْتَصَرَ

اتِّسَاعُ= വ്യാപനം 

الإستيلاء [عامة] Commandeering; Seizing
________________

     قَوْلُهُ  تَطَاوَلَ أَيْ تَفَاخَرُوا فِي تَطْوِيلِ الْبُنَيَانِ وَتَكَاثَرُوا بِهِ 
................................
 قَالَ الْقُرْطُبِيُّ الْمَقْصُودُ الْإِخْبَارُ عَنْ تَبَدُّلِ الْحَالِ بِأَنْ يَسْتَوْلِيَ أَهْلُ الْبَادِيَةِ عَلَى الْأَمْرِ وَيَتَمَلَّكُوا الْبِلَادَ بِالْقَهْرِ فَتَكْثُرُ أَمْوَالُهُمْ وَتَنْصَرِفُ هِمَمُهُمْ إِلَى تَشْيِيدِ الْبُنْيَانِ وَالتَّفَاخُرِ بِهِ وَقَدْ شَاهَدْنَا ذَلِكَ فِي هَذِهِ الْأَزْمَانِ وَمِنْهُ الْحَدِيثُ الْآخَرُ لَا تَقُومَ السَّاعَةُ حَتَّى يَكُونُ أَسْعَدَ النَّاسِ بِالدُّنْيَا لُكَعُ بْنُ لُكَعٍ وَمِنْهُ إِذَا وُسِّدَ الْأَمْرُ أَيْ أُسْنِدَ إِلَى غَيْرِ أَهْلِهِ فَانْتَظِرُوا السَّاعَةَ وَكِلَاهُمَا فِي الصَّحِيحِ 
ആശയ സംഗ്രഹം : അന്ത്യനാൾ അടുക്കുമ്പോൾ 'കറുത്ത ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയന്മാർ  ഗംഭീര സൗധങ്ങള്‍ പണിയുന്നതില്‍ മത്സരിക്കുന്നത് നീ കാണാനിടയാകും ' എന്നാൽ അവസ്ഥകൾ മാറുമെന്നും നാടോടികൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാകുമെന്നും അവർ ശക്തി ഉപയോഗിച്ച് നാടുകളെ കീഴ്പ്പെടുത്തുമെന്നും വലിയ വലിയ രമ്യഹർമ്മങ്ങൾ പെയ്തു അതിൽ അവർ അഭിരമിക്കുമെന്നും എല്ലാമാണ് ആശയം എന്ന് ഇമാം ഖുർതുബി റഹിമഹുല്ലാഹ് വിശദീകരിച്ചിട്ടുണ്ട്.
...................................

MODULE 15/26.06.2017

ഫത്ഹുൽ ബാരി തുടരുന്നു :

     قَوْلُهُ  فِي خَمْسٍ أَيْ عِلْمُ وَقْتِ السَّاعَةِ دَاخِلٌ فِي جُمْلَةِ خَمْسٍ وَحَذْفُ مُتَعَلَّقِ الْجَارِّ سَائِغٌ كَمَا فِي قَوْلِهِ تَعَالَى فِي تسع آيَات أَيْ اذْهَبْ إِلَى فِرْعَوْنَ بِهَذِهِ الْآيَةِ فِي جملَة تسع آيَات وَفِي رِوَايَة عَطاء الخرساني قَالَ فَمَتَى السَّاعَةُ قَالَ هِيَ فِي خَمْسٍ مِنَ الْغَيْبِ لَا يَعْلَمُهَا إِلَّا اللَّهُ قَالَ الْقُرْطُبِيُّ لَا مَطْمَعَ لِأَحَدٍ فِي عِلْمِ شَيْءٍ مِنْ هَذِهِ الْأُمُورِ الْخَمْسَةِ لِهَذَا الْحَدِيثِ وَقَدْ فَسَّرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَوْلَ اللَّهِ تَعَالَى وَعِنْدَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ بِهَذِهِ الْخَمْسِ وَهُوَ فِي الصَّحِيحِ قَالَ فَمَنِ ادَّعَى عِلْمَ شَيْءٍ مِنْهَا غَيْرَ مُسْنَدَةٍ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ كَاذِبًا فِي دَعْوَاهُ قَالَ 
.......................................
ആശയ സംഗ്രഹം : അഞ്ചു കാര്യങ്ങൾ അല്ലാഹുവിനു മാത്രം അറിയുന്ന ഗൈബായ കാര്യങ്ങളിൽ പെട്ടതാണ് എന്നും അതിൽ പെട്ട ഒന്നാണ് ഖിയാമത്ത് നാൾ എന്ന് സംഭവിക്കുക എന്നത് എന്നും ഈ ഹദീസിൽ വിശദീകരിച്ചിരിക്കുന്നു.ഇമാം ഖുർതുബി റഹിമഹുല്ലാഹ് പറയുന്നു : ഈ അഞ്ചു കാര്യങ്ങളിൽ നിന്ന് ഒന്നും അല്ലാഹുവിനു അല്ലാതെ അറിയും എന്ന പ്രതീക്ഷ ആർക്കും വേണ്ട.സൂറത്തുൽ അൻആമിലെ 59 - ആം ആയത്തിൽ പറയുന്ന ഗൈബിന്റെ താക്കോലുകൾ എന്നത് ഇതാണെന്നു തിരു നബി വിശദീകരിച്ചിട്ടുണ്ട് .അപ്പോൾ ആരെങ്കിലും ഇക്കാര്യങ്ങളിൽ നിന്ന് വല്ലതും അറിയുമെന്ന് വാദിച്ചാൽ അവൻ കളവാണ് പറയുന്നത്.
..............................

പ്രത്യേക കുറിപ്പ് 1 :

 തിരു നബിക്കു അന്ത്യനാൾ എപ്പോൾ സംഭവിക്കും എന്ന് അറിയുമായിരുന്നുവോ?

ഇബ്നു ഖയ്യിം റഹിമഹുല്ലാഹിയുടെ മനാറുൽ മുനീർ ഫിസ്സ്വഹീഹി വദ്ദഈഫ് എണ്ണകിതാബിൽ നിന്ന് :
المنار المنيف في الصحيح والضعيف

 محمد بن أبي بكر بن أيوب بن سعد شمس الدين ابن قيم الجوزية (المتوفى: 751هـ)
.................................
 وَمِنْهَا:مُخَالَفَةُ الْحَدِيثِ صَرِيحَ الْقُرْآنِ كَحَدِيثِ مِقْدَارِ الدُّنْيَا "وَأَنَّهَا سَبْعَةُ آلافِ سَنَةٍ وَنَحْنُ فِي الأَلْفِ السَّابِعَةِ"
وَهَذَا مِنْ أَبْيَنَ الْكِذْبِ لأَنَّهُ لَوْ كَانَ صَحِيحًا لَكَانَ كُلُّ أَحَدٍ عَالِمًا أَنَّهُ قَدْ بَقِيَ لِلْقِيَامَةِ مِنْ وَقْتِنَا هذا مئتان وأحد وخمسون سنة والله تعالى يقول: {يَسْأَلونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّي لا يُجَلِّيهَا لِوَقْتِهَا إِلاّ هُوَ ثَقُلَتْ فِي السَّمَاوَاتِ وَالأَرْضِ لا تَأْتِيكُمْ إِلاّ بَغْتَةً يَسْأَلونَكَ كَأَنَّكَ حَفِيٌّ عَنْهَا قُلْ إِنَّمَا عِلْمُهَا عِنْدَ اللَّهِ} وقال الله تَعَالَى: {إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ}
143- وَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "لا يَعْلَمُ مَتَى تَقُومُ السَّاعَةُ إِلا اللَّهُ"

ആശയ സംഗ്രഹം : ദുനിയാവിനു ഏഴായിരം വർഷമോ മറ്റോ കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള ഹദീസ് ഏറ്റവും വ്യക്തമായ കളവുകളിൽ പെട്ടതാണ്. കാരണം അത് സ്വഹീഹ് ആണെങ്കിൽ എല്ലാവർക്കും ഖിയാമത്ത് എന്ന് സംഭവിക്കുമെന്ന് അറിയുമായിരുന്നു.എന്നാൽ അല്ലാഹു പറയുന്നു :
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 187)

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا قُلْ إِنَّمَا عِلْمُهَا عِندَ رَبِّي لاَ يُجَلِّيهَا لِوَقْتِهَا إِلاَّ هُوَ ثَقُلَتْ فِي السَّمَاوَاتِ وَالأَرْضِ لاَ تَأْتِيكُمْ إِلاَّ بَغْتَةً يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَا قُلْ إِنَّمَا عِلْمُهَا عِندَ اللّهِ وَلَـكِنَّ أَكْثَرَ النَّاسِ لاَ يَعْلَمُونَ
അന്ത്യസമയത്തെപ്പറ്റി അവര്‍ താങ്കളോട്  ചോദിക്കുന്നു; അതെപ്പോഴാണ്‌ വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്‌. അതിന്‍റെ സമയത്ത്‌ അത്‌ വെളിപ്പെടുത്തുന്നത്‌ അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത്‌ ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത്‌ നിങ്ങള്‍ക്കു വരുകയില്ല. താങ്കൾ  അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാണ്‌. പക്ഷെ അധികമാളുകളും ( കാര്യം ) മനസ്സിലാക്കുന്നില്ല.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 031 ലുഖ്മാന്‍ 34:
إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
     തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : അന്ത്യനാൾ എന്ന് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല.
..............................
 وَقَدْ جَاهَرَ بِالْكَذِبِ بَعْضُ مَنْ يَدَّعِي فِي زَمَانِنَا الْعِلْمَ وَهُوَ يَتَشَبَّعُ بِمَا لَمْ يُعْطَ إن رسول الله صلى الله عليه وسلم كَانَ يَعْلَمُ مَتَى تَقُومُ السَّاعَةُ قِيلَ لَهُ فَقَدْ قَالَ في حديث جبريل: "ما المسؤول عنها بأعلم من السائل" فحرفه عَنْ مَوْضِعِهِ وَقَالَ مَعْنَاهُ: "أَنَا وَأَنْتَ نَعْلَمُهَا".
ആശയ സംഗ്രഹം :അറിവുണ്ടെന്നു വാദിക്കുന്ന  നമ്മുടെ കാലത്തെ ചിലർ , അന്ത്യനാൾ എന്ന് സംഭവിക്കും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് അറിവുണ്ടായിരുന്നു എന്ന് പ്രസ്താവിച്ചിട്ടുള്ളത് പച്ചക്കള്ളമാണ്.ജിബ്‌രീൽ അലൈഹിസ്സലാം അന്ത്യനാൾ എന്ന് സംഭവിക്കും എന്ന് ചോദിച്ചതിന് 'ചോദ്യ കർത്താവിനേക്കാൾ ചോദിക്കപ്പെട്ടയാൾ അത് സംബന്ധിച്ച് അറിവുള്ളവനല്ല'എന്ന് തിരുനബി മറുപടി പറഞ്ഞതിന് 'ഞാനും താങ്കളും അത് അറിയും' എന്നാണു ആശയമെന്നാണെന്നു ഇക്കൂട്ടർ തെറ്റായി വ്യാഖ്യാനം നൽകിയിരിക്കുന്നത് .

http://shamela.ws/browse.php/book-8566/page-58#page-62

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ ഖസാഇസുൽ കുബ്‌റായിൽ നിന്ന് :
 الخصائص الكبرى
 أبو الفضل جلال الدين عبد الرحمن أبي بكر السيوطي
.................................
وأخرج أحمد والطبراني بسند صحيح عن ابن عمر عن النبي {صلى الله عليه وسلم} قَالَ : " أُوتِيتُ مَفَاتِيحَ كُلِّ شَيْءٍ إِلَّا الْخَمْسُ : ( إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ )

وأخرج أحمد وأبو يعلى عن ابن مسعود قال أوتي نبيكم {صلى الله عليه وسلم} مفاتيح كل شيء غير الخمس إن الله عنده علم الساعة الآية
وأخرج أحمد عن أبي سعيد الخدري قال قال رسوا الله {صلى الله عليه وسلم} ( ما بعث نبي إلا حذر أمته الدجال وأني قد بين لي في أمره ما لم يبين لأحد أنه أعور وأن ربكم ليس بأعور )

فصل ذهب بعضهم إلى أنه {صلى الله عليه وسلم} أوتي علم الخمس أيضا وعلم وقت الساعة والروح وأنه أمر بكتم ذلك
ആശയ സംഗ്രഹം : ഇമാം അഹ്മദും തബ്‌റാനിയും സ്വഹീഹായ പരമ്പരയോടെ ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിൽ നിന്ന് ഉദ്ധരിക്കുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : എനിക്ക് അല്ലാഹു എല്ലാ കാര്യങ്ങളുടെയും താക്കോൽ നൽകിയിരിക്കുന്നു;അഞ്ചു എണ്ണം ഒഴികെ.തുടർന്ന് നബി ' നിശ്ചയം അല്ലാഹുവിന്റെ അടുക്കലാണ് അന്ത്യ ദിനം സംബന്ധിച്ച അറിവ്....എന്ന് തുടങ്ങുന്ന ആയത്ത് ഓതി .
................................
അബൂ സഈദുൽ ഖുദ്‌രി റിപ്പോർട്ട് ചെയ്തതായി ഇമാം അഹ്മദ് രേഖപ്പെടുത്തുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : സ്വന്തം ഉമ്മത്തിനെ ദജ്ജാലാലിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാത്ത ഒരു നബിയെയും അല്ലാഹു അയച്ചിട്ടില്ല.ദജ്ജാലിന്റെ കാര്യത്തിൽ മറ്റൊരാൾക്കും നല്കപ്പെടാത്ത വിവരം -അവൻ ഒറ്റക്കണ്ണൻ ആണെന്ന്- എനിക്ക് വിവരിക്കപ്പെട്ടിരിക്കുന്നു.നിങ്ങളുടെ നാഥൻ ഒറ്റക്കണ്ണനല്ല. 
      അല്ലാഹുവിനു മാത്രം അറിയാവുന്നതു എന്ന് ഖുർആൻ വ്യക്തമാക്കിയ അന്ത്യനാൾ ഉൾപ്പെടെയുള്ള അഞ്ചു കാര്യങ്ങളും റൂഹിനെ സംബന്ധിച്ച വിവരവും നബിക്കു നല്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് മറച്ചു വയ്ക്കാൻ നബി കല്പിക്കപ്പെട്ടതാണെന്നും ചിലർക്ക് വാദമുണ്ട്.(ഇതിനു പ്രത്യേക തെളിവൊന്നും ഇവിടെ പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്)

http://islamport.com/w/ser/Web/3331/755.htm

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=95

MODULE 16/26.06.2017

പ്രത്യേക കുറിപ്പ് 2 :

തഫ്സീർ അൽ അലൂസിയിൽ നിന്ന് :
تفسير الألوسي
شهاب الدين السيد محمود الألوسي
( മരണം ഹിജ്‌റ 1270)
...........................
وَصَرَّحَ بَعْضُهُمْ بِاسْتِئْثَارِ اللَّهِ تَعَالَى بِهِنَّ، أَخْرَجَ ابْنُ جَرِيرٍ ، وَابْنُ أَبِي حَاتِمٍ ، عَنْ قَتَادَةَ أَنَّهُ قَالَ فِي الْآيَةِ: خَمْسٌ مِنَ الْغَيْبِ اسْتَأْثَرَ اللَّهُ تَعَالَى بِهِنَّ، فَلَمْ يُطْلِعْ عَلَيْهِنَّ مَلَكًا مُقَرَّبًا، وَلَا نَبِيًّا مُرْسَلًا، (إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ)،  وَلَا يَدْرِي أَحَدٌ مِنَ النَّاسِ مَتَى تَقُومُ السَّاعَةُ فِي أَيِّ سَنَةٍ، وَلَا فِي أَيِّ شَهْرٍ، أَلَيْلًا، أَمْ نَهَارًا؟ وَيُنَزِّلُ الْغَيْثَ فَلَا يَعْلَمُ أَحَدٌ مَتَى يَنْزِلُ الْغَيْثُ أَلَيْلًا أَمْ نَهَارًا؟ وَيَعْلَمُ مَا فِي الْأَرْحَامِ، فَلَا يَعْلَمُ أَحَدٌ مَا فِي الْأَرْحَامِ أَذَكَرًا أَمْ أُنْثَى أَحْمَرَ أَوْ أَسْوَدَ؟ وَلَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا؟ أَخَيْرًا أَمْ شَرًّا؟ وَمَا تَدْرِي بِأَيِّ أَرْضٍ تَمُوتُ؟ لَيْسَ أَحَدٌ مِنَ النَّاسِ يَدْرِي أَيْنَ مَضْجَعُهُ مِنَ الْأَرْضِ، أَفِي بَحْرٍ أَمْ فِي بَرٍّ؟ فِي سَهْلٍ؟ أَمْ فِي جَبَلٍ؟ 
ആശയ സംഗ്രഹം : ആയത്തിൽ പറഞ്ഞ അഞ്ചു കാര്യങ്ങൾ അല്ലാഹുവിനു മാത്രമേ അറിയൂ എന്ന് ചില പണിതന്മാർ വ്യക്തമാക്കിയിരിക്കുന്നു.ഇബ്നു ജറീറും ഇബ്നു അബീ ഹാതിം അവർകളും ഖതാദ റദിയല്ലാഹു അന്ഹുവിൽ നിന്ന് ഉദ്ധരിക്കുന്നു :ആയത്തിൽ പറഞ്ഞ അഞ്ചു കാര്യങ്ങൾ അല്ലാഹു അവനു മാത്രം പ്രത്യേകമാക്കിയ അറിവാണ്. അന്ത്യനാൾ എന്നു സംഭവിക്കുമെന്നോ രാത്രിയിലാണോ പകലിലാണോ സംഭവിക്കുക എന്നോ ഒരാൾക്കും അറിയില്ല.ഗർഭ പാത്രങ്ങളിൽ ഉള്ളത് ആണാണോ പെണ്ണാണോ കറുത്തതാണോ ചെമന്നതാണോ എന്ന് ആർക്കുമറിയില്ല.(പരിഭാഷകന്റെ കുറിപ്പ് - ശ്രദ്ധിക്കുക :  ഒരു പ്രത്യേക ഘട്ടം മുതൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയം ഇന്ന് സാധ്യമായിട്ടുണ്ട് എന്നത് ഈ ആയത്തിന്റെ ആശയത്തിന് വിരുദ്ധമാകില്ല.കാരണം 1 . ഗർഭാശയത്തിൽ ഉള്ളത് എന്താണെന്ന് അല്ലാഹുവിനു മാത്രമാണ് അറിയുക എന്നാണു ഖുർആൻ വചനത്തിൽ ഉള്ളത്.അത് കുട്ടിയുടെ ലിംഗ നിർണ്ണയം മാത്രമല്ല; ഗർഭസ്ഥ ശിശുവിനെ സംബന്ധിക്കുന്ന പൂർണ്ണവും അല്ലാഹുവിനു മാത്രം അറിയാവുന്നതുമായ സമഗ്രമായ അറിവാണ്. 2 . ലിംഗ നിർണ്ണയം ഒരു പ്രത്യേക ഘട്ടം മുതലാണ് സാധ്യമാവുന്നത്.എന്നാൽ ഈ നിർണ്ണയത്തിൽ ഒരു മാറ്റവും സംഭവിക്കില്ല എന്ന് വിശ്വസിക്കാൻ പാടില്ല.ഉല്പരിവർത്തനം മൂലം ജനിതകമായ പല മാറ്റങ്ങളും ഏതു ഘട്ടത്തിലും ജീവികളിൽ സംഭവിക്കാം എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ )
     നാളെ താൻ നന്മയാണോ തിന്മയാണോ നേടുക എന്ന് ഒരാൾക്കും അറിയില്ല.ഏതു ഭൂമിയിലാണ് താൻ മരിക്കുക?കരയിലാവുമോ കടലിലാവുമോ ? മലയിലാവുമോ സമതലത്തിലാവുമോ?എന്നൊന്നും ആർക്കും അറിയില്ല.
وَالَّذِي يَنْبَغِي أَنْ يُعْلَمَ أَنَّ كُلَّ غَيْبٍ لَا يَعْلَمُهُ إِلَّا اللَّهُ عَزَّ وَجَلَّ، وَلَيْسَ الْمُغَيَّبَاتُ مَحْصُورَةً بِهَذِهِ الْخَمْسِ، وَإِنَّمَا خُصَّتْ بِالذِّكْرِ لِوُقُوعِ السُّؤَالِ عَنْهَا، أَوْ لِأَنَّهَا كَثِيرًا مَا تَشْتَاقُ النُّفُوسُ إِلَى الْعِلْمِ بِهَا، وَقَالَ الْقَسْطَلَّانِيُّ: ذَكَرَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَمْسًا، وَإِنْ كَانَ الْغَيْبُ لَا يَتَنَاهَى، لِأَنَّ الْعَدَدَ لَا يَنْفِي زَائِدًا عَلَيْهِ، وَلِأَنَّ هَذِهِ الْخَمْسَةَ هِيَ الَّتِي كَانُوا يَدَّعُونَ عِلْمَهَا، انْتَهَى،
ആശയ സംഗ്രഹം : ഒരു ഗൈബും അല്ലാഹുവല്ലാത്ത ആർക്കും അറിയുകയില്ല എന്ന് മനസ്സിലാക്കേണ്ടതാണ്.ഗൈബ് എന്നത് ആയത്തിൽ പരാമർശിച്ച ഈ അഞ്ചു കാര്യങ്ങളിൽ പരിമിതമാണ് താനും.എന്നാൽ ഈ അഞ്ചു കാര്യങ്ങളെ പ്രത്യേകം പരാമർശിച്ചത് ഈ കാര്യങ്ങൾ അറിയാൻ പൊതുവെ ആളുകൾ ആഗ്രഹിക്കുന്നതും ഇവ സംബന്ധിച്ച ചോദ്യങ്ങൾ അധികരിച്ചിരുന്നത് കൊണ്ടുമാണ്.ഗൈബുകൾ അഞ്ചിൽ പരിമിതമാണ് എന്ന് ആയത്തിനു വിവക്ഷയില്ലെന്നും എന്നാൽ ഈ അഞ്ചു കാര്യങ്ങൾ സംബന്ധിച്ചാണ് അറിയാമെന്നു നിഷേധികൾ വാദിച്ചിരുന്നതെന്നും ഇമാം ഖസ്തല്ലാനി പ്രസ്താവിക്കുന്നു.
 وَفِي التَّعْلِيلِ الْأَخِيرِ نَظَرٌ لَا يَخْفَى، وَأَنَّهُ يَجُوزُ أَنْ يُطْلِعَ اللَّهُ تَعَالَى بَعْضَ أَصْفِيَائِهِ عَلَى إِحْدَى هَذِهِ الْخَمْسِ وَيَرْزُقَهُ عَزَّ وَجَلَّ الْعِلْمَ بِذَلِكَ فِي الْجُمْلَةِ، وَعِلْمُهَا الْخَاصُّ بِهِ جَلَّ وَعَلَا مَا كَانَ عَلَى وَجْهِ الْإِحَاطَةِ وَالشُّمُولِ لِأَحْوَالِ كُلٍّ مِنْهَا، وَتَفْصِيلَهُ عَلَى الْوَجْهِ الْأَتَمِّ، وَفِي شَرْحِ الْمُنَاوِيِّ الْكَبِيرِ لِلْجَامِعِ الصَّغِيرِ فِي الْكَلَامِ عَلَى حَدِيثِ بُرَيْدَةَ السَّابِقِ: (خَمْسٌ لَا يَعْلَمُهُنَّ إِلَّا اللَّهُ)، عَلَى وَجْهِ الْإِحَاطَةِ وَالشُّمُولِ كُلِّيًّا وَجُزْئِيًّا، فَلَا يُنَافِيهِ إِطْلَاعُ اللَّهِ تَعَالَى بَعْضَ خَوَاصِّهِ عَلَى بَعْضِ الْمُغَيَّبَاتِ مِنْ هَذِهِ الْخَمْسِ، لِأَنَّهَا جُزْئِيَّاتٌ مَعْدُودَةٌ، وَإِنْكَارُ الْمُعْتَزِلَةِ لِذَلِكَ مُكَابَرَةٌ انْتَهَى، 
ആശയ സംഗ്രഹം : ഈ അഞ്ചു കാര്യങ്ങൾ  അല്ലാഹുവല്ലാത്ത ആർക്കും അറിയുകയില്ല എന്ന വിഷയത്തിൽ മറ്റൊരു നിരീക്ഷണം ഇതാണ്. അതായത്, ചിലപ്പോൾ ഈ അഞ്ചു കാര്യങ്ങളിൽ പെട്ട ഏതെങ്കിലും ഒന്ന് സംബന്ധിച്ച മൊത്തത്തിലുള്ള ഒരു അറിവ് അല്ലാഹു അവന്റെ ചില തിരഞ്ഞെടുത്ത ദാസന്മാർക്കു വെളിപ്പെടുത്തി നൽകുക എന്നത് സംഭവ്യമാണ്.എന്നാൽ അത് സംബന്ധിച്ച സമഗ്രവും വിശദവും സൂക്ഷ്മവുമായ പ്രത്യേകമായ അറിവ് അല്ലാഹുവിനു മാത്രമായിരിക്കും ഉണ്ടാവുക.ഇമാം മുനാവി ജാമിഗു സഗീറിൽ ഈ നിരീക്ഷണം പങ്കു വയ്ക്കുന്നുണ്ട്.
وَيُعْلَمُ مِمَّا ذَكَرْنَا وَجْهُ الْجَمْعِ بَيْنَ الْأَخْبَارِ الدَّالَّةِ عَلَى اسْتِئْثَارِ اللَّهِ تَعَالَى بِعِلْمِ ذَلِكَ، وَبَيْنَ مَا يَدُلُّ عَلَى خِلَافِهِ كَبَعْضِ إِخْبَارَاتِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ بِالْمُغَيَّبَاتِ الَّتِي هِيَ مِنْ هَذَا الْقَبِيلِ، يَعْلَمُ ذَلِكَ مَنْ رَاجَعَ نَحْوَ الشِّفَاءِ، وَالْمَوَاهِبِ اللَّدُنِّيَّةِ مِمَّا ذُكِرَ فِيهِ مُعْجِزَاتُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِخْبَارُهُ عَلَيْهِ الصَّلَاةُ وَالسَّلَامُ بِالْمُغَيَّبَاتِ، وَذَكَرَ الْقَسْطَلَّانِيُّ أَنَّهُ عَزَّ وَجَلَّ إِذَا أَمَرَ بِالْغَيْثِ وَسَوْقِهِ إِلَى مَا شَاءَ مِنَ الْأَمَاكِنِ عَلِمَتْهُ الْمَلَائِكَةُ الْمُوَكَّلُونَ بِهِ، وَمَنْ شَاءَ سُبْحَانَهُ مِنْ خَلْقِهِ عَزَّ وَجَلَّ، وَكَذَا إِذَا أَرَادَ تَبَارَكَ وَتَعَالَى خَلْقَ شَخْصٍ فِي رَحِمٍ يُعْلِمُ سُبْحَانَهُ الْمَلَكَ الْمُوَكَّلَ بِالرَّحِمِ بِمَا يُرِيدُ جَلَّ وَعَلَا، كَمَا يَدُلُّ عَلَيْهِ مَا أَخْرَجَهُ الْبُخَارِيُّ عَنْ أَنَسِ بْنِ مَالِكٍ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللَّهَ تَعَالَى وَكَّلَ بِالرَّحِمِ مَلَكًا يَقُولُ: يَا رَبِّ نُطْفَةٌ، يَا رَبِّ عَلَقَةٌ، يَا رَبِّ مُضْغَةٌ، فَإِذَا أَرَادَ اللَّهُ تَعَالَى أَنْ يَقْضِيَ خَلْقَهُ قَالَ: أَذَكَرٌ أَمْ أُنْثَى؟ شَقِيٌّ أَمْ سَعِيدٌ؟ فَمَا الرِّزْقُ وَالْأَجَلُ؟ فَيُكْتَبُ فِي بَطْنِ أُمِّهِ، فَحِينَئِذٍ يَعْلَمُ بِذَلِكَ الْمَلَكُ، وَمَنْ شَاءَ اللَّهُ تَعَالَى مِنْ خَلْقِهِ عَزَّ وَجَلَّ» 
ആശയ സംഗ്രഹം : ഗൈബ് ആയ ഈ ഈ അഞ്ചു കാര്യങ്ങൾ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ എന്നാൽ ചില ഹദീസുകളിൽ ഇക്കാര്യങ്ങളിൽ പെട്ട ചില സംഗതികളിൽ നിന്ന് ചിലതെല്ല്ലാം സംബന്ധിച്ച് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അറിഞ്ഞതുംശരിയായി മനസ്സിലാക്കപ്പെടേണ്ടതാണ്.അൽ മവാഹിബു ലദുന്നിയ്യ, അശ്‌ശിഫാഉ എന്നീ കിതാബുകൾ ഈ വിഷയത്തിൽ അവലംബിക്കാവുന്നതാണ്.തിരുനബിയുടെ മുഅജിസത്തുകളും നബിക്കു ചില ഗൈബുകൾ വെളിപ്പെട്ടതും പ്രസ്തുത കിതാബുകളിൽ പരാമർശിക്കുന്നുണ്ട്.ഇമാം ഖസ്തല്ലാനി പ്രസ്താവിക്കുന്നു : അല്ലാഹു മഴ പെയ്യിക്കാനും അതിനെ അവൻ ഉദ്ദേശിച്ച സ്ഥാനങ്ങളിലേക്ക് നയിക്കുവാനും ഉത്തരവിടുമ്പോൾ അതിനായി ഏൽപ്പിക്കപ്പെട്ട മലക്കുകളും അല്ലാഹു ഉദ്ദേശിച്ച അവന്റെ പടപ്പുകളും അത് അറിയുന്നു.ഇപ്രകാരം തന്നെ ഒരു വ്യക്തിയെ അല്ലാഹു ഗർഭാശയത്തിൽ പടക്കാൻ ഉദ്ദേശിച്ചാൽ അതിനായി നിയോഗിച്ച മലക്കിനെ അല്ലാഹു വിവരം അറിയിക്കുന്നു. സ്വഹീഹുൽ ബുഖാരിയിൽ  വന്ന താഴെ ചേർത്ത ഹദീസിൽ നിന്ന് ഇത് വ്യക്തമാണ് 

സ്വഹീഹുൽ ബുഖാരി
كتاب الحيض

باب مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ

حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا حَمَّادٌ، عَنْ عُبَيْدِ اللَّهِ بْنِ أَبِي بَكْرٍ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ إِنَّ اللَّهَ ـ عَزَّ وَجَلَّ ـ وَكَّلَ بِالرَّحِمِ مَلَكًا يَقُولُ يَا رَبِّ نُطْفَةٌ، يَا رَبِّ عَلَقَةٌ، يَا رَبِّ مُضْغَةٌ‏.‏ فَإِذَا أَرَادَ أَنْ يَقْضِيَ خَلْقَهُ قَالَ أَذَكَرٌ أَمْ أُنْثَى شَقِيٌّ أَمْ سَعِيدٌ فَمَا الرِّزْقُ وَالأَجَلُ فَيُكْتَبُ فِي بَطْنِ أُمِّهِ ‏"‏‏.‏
ആശയ സംഗ്രഹം : അനസ് ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിശ്ചയം അല്ലാഹു ഓരോ ഗർഭാശയവുമായി ബന്ധപ്പെട്ടു ഒരു മലക്കിനെ നിയോഗിച്ചിട്ടുണ്ട്.ആ മലക്ക് പറയും : നാഥാ ... ഒരു തുള്ളി ഇന്ദ്രിയം , ഒരു രക്തക്കട്ട,ഒരു മാംസ പിണ്ഡവും .തന്റെ സൃഷ്ടിപ്പ് പൂർത്തിയാക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ മലക്ക് അല്ലാഹുവിനോട് ചോദിക്കും : ഓ.. അല്ലാഹ്, ഇത്  ആണാവുമോ പെണ്ണാവുമോ? വിജയിയാവുമോ പരാജിതനാവുമോ ?എന്താണ് റിസ്ഖ് ? എന്താണ് അവധി?അങ്ങിനെ അത് അവന്റെ മാതാവിന്റെ  വയറ്റിൽ വച്ച് തന്നെ രേഖപ്പെടുത്തപ്പെടും 
وَهَذَا لَا يُنَافِي الِاخْتِصَاصَ وَالِاسْتِئْثَارَ بِعِلْمِ الْمَذْكُورَاتِ بِنَاءً عَلَى مَا سَمِعْتَ مِنَّا مِنْ أَنَّ الْمُرَادَ بِالْعِلْمِ الَّذِي اسْتَأْثَرَ سُبْحَانَهُ بِهِ الْعِلْمُ الْكَامِلُ بِأَحْوَالِ كُلٍّ عَلَى التَّفْصِيلِ، فَمَا يَعْلَمُ بِهِ الْمَلَكُ وَيَطَّلِعُ عَلَيْهِ بَعْضُ الْخَوَاصِّ يَجُوزُ أَنْ يَكُونَ دُونَ ذَلِكَ الْعِلْمِ، بَلْ هُوَ كَذَلِكَ فِي الْوَاقِعِ بِلَا شُبْهَةٍ، وَقَدْ يُقَالُ فِيمَا يَحْصُلُ لِلْأَوْلِيَاءِ مِنَ الْعِلْمِ بِشَيْءٍ مِمَّا ذُكِرَ إِنَّهُ لَيْسَ بِعِلْمٍ يَقِينِيٍّ قَالَ: عَلِيٌّ الْقَارِي فِي شَرْحِ الشِّفَا: الْأَوْلِيَاءُ وَإِنْ كَانَ قَدْ يَنْكَشِفُ لَهُمْ بَعْضُ الْأَشْيَاءِ، لَكِنْ عِلْمُهُمْ لَا يَكُونُ يَقِينِيًّا شرح الشفا، وَإِلْهَامُهُمْ لَا يُفِيدُ إِلَّا أَمْرًا ظَنِّيًّا،
............................
ആശയ സംഗ്രഹം : അല്ലാഹുവിനു മാത്രം പ്രത്യേകമായ അറിവ് എന്നാൽ എല്ലാ അവസ്ഥയിലും ഉള്ള സമ്പൂർണ്ണമായ അറിവാണ് . അപ്പോൾ മലക്ക് അറിയുന്നതും ചില പ്രത്യേകക്കാർ അറിയുന്നതും  അല്ലാഹുവിന്റെ ഇൽമ് അല്ലാത്ത (അതിന്റെ താഴെയുള്ള)അറിവാണ് . അല്ലാഹുവിന്റെ ഇൽമിനോട് സദൃശമായ ഇല്മു അല്ല.ഔലിയാക്കൾക്കു ഇപ്രകാരം ലഭിക്കുന്ന ചില അറിവുകൾ യഥാർത്ഥത്തിൽ യഖീനിയ്യായ അറിവ് അല്ല എന്ന് പറയപ്പെട്ടിട്ടുണ്ട്.ശര്ഹുശ്ശിഫാഇൽ മുല്ല അലിയ്യുൽ ഖാരി പ്രസ്താവിക്കുന്നു :ഔലിയാക്കൾക്കു ചിലപ്പോൾ  ചില ക്ശഫുകൾ ഉണ്ടാവാമെങ്കിലും അത് യഥാര്ത്ഥ/യഖീനിയ്യായ അറിവല്ല.അത് ചില തോന്നൽ എന്നല്ലാതെ പ്രയോജനം ചെയ്യാത്തതാണ്.( പരിഭാഷകന്റെ കുറിപ്പ് :ഔലിയാക്കളുടെ ഇൽഹാം ദീനിൽ തെളിവല്ല എന്നതാവാം ഉദ്ദേശിച്ചത്; അല്ലാഹു ഏറ്റവും അറിയുന്നവൻ).
......................
http://islamweb.org/newlibrary/display_book.php?bk_no=201&ID=3473&idfrom=3459&idto=3492&bookid=201&startno=32#docu


MODULE 17/26.06.2017

തഫ്സീർ ഖുർതുബിയിൽ  നിന്ന് :
تفسير القرطبي
محمد بن أحمد الأنصاري القرطبي
(മരണം ഹിജ്‌റ 671)

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 59:
وَعِندَهُ مَفَاتِحُ الْغَيْبِ لاَ يَعْلَمُهَا إِلاَّ هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إِلاَّ يَعْلَمُهَا وَلاَ حَبَّةٍ فِي ظُلُمَاتِ الأَرْضِ وَلاَ رَطْبٍ وَلاَ يَابِسٍ إِلاَّ فِي كِتَابٍ مُّبِينٍ
അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.
................................
فَمَنْ قَالَ : إِنَّهُ يَنْزِلُ الْغَيْثُ غَدًا وَجَزَمَ فَهُوَ كَافِرٌ ، أَخْبَرَ عَنْهُ بِأَمَارَةٍ ادَّعَاهَا أَمْ لَا . وَكَذَلِكَ مَنْ قَالَ : إِنَّهُ يَعْلَمُ مَا فِي الرَّحِمِ فَهُوَ كَافِرٌ ; فَإِنْ لَمْ يَجْزِمْ وَقَالَ : إِنَّ النَّوْءَ يُنْزِلُ اللَّهُ بِهِ الْمَاءَ عَادَةً ، وَأَنَّهُ سَبَبُ الْمَاءِ عَادَةً ، وَأَنَّهُ سَبَبُ الْمَاءِ عَلَى مَا قَدَّرَهُ وَسَبَقَ فِي عِلْمِهِ - لَمْ يَكْفُرْ ; إِلَّا أَنَّهُ يُسْتَحَبُّ لَهُ أَلَّا يَتَكَلَّمَ بِهِ ، فَإِنَّ فِيهِ تَشْبِيهًا بِكَلِمَةِ أَهْلِ الْكُفْرِ ، وَجَهْلًا بِلَطِيفِ حِكْمَتِهِ ; لِأَنَّهُ يَنْزِلُ مَتَى شَاءَ ، مَرَّةً بِنَوْءِ كَذَا ، وَمَرَّةً دُونَ النَّوْءِ ; قَالَ اللَّهُ تَعَالَى : أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ عَلَى مَا يَأْتِي بَيَانُهُ فِي " الْوَاقِعَةِ " إِنْ شَاءَ اللَّهُ .
ആശയ സംഗ്രഹം : ആരെങ്കിലും ഒരാൾ നാളെ മഴ പെയ്യും എന്ന് ഉറപ്പിച്ചു പറഞ്ഞാൽ അവൻ കാഫിറാകും; ഉറപ്പിച്ചു പറഞ്ഞില്ലെങ്കിൽ കാഫിറാകുകയില്ല.മഴ അല്ലാഹു ഇറക്കുന്നത് കാരണം വെള്ളം ഉണ്ടാവുന്നു എന്ന് പറഞ്ഞാൽ കുഴപ്പമില്ല.കാരണം മഴ  സാധാരണഗതിയിൽ വെള്ളം ഉണ്ടാവുന്നതിനു കാരണമാണ്.മഴ കാരണം വെള്ളം ഉണ്ടാവുന്നു എന്ന് പറഞ്ഞാൽ കാഫിർ ആവുകയില്ലെങ്കിലും അങ്ങിനെ പറയാതിരിക്കൽ ആണ് ഉത്തമം.കാരണം അതിൽ കാഫിറിന്റെ വാക്കിനോട് സദൃശമാവൽ വരുന്നുണ്ട്; കൂടാതെ അല്ലാഹുവിന്റെ ഹിക്മത്ത് സംബന്ധിച്ച് അജ്ഞതയും .കാരണം ചിലപ്പോൾ  അല്ലാഹു മഴ മൂലം വെള്ളം ഉണ്ടാക്കാം; മറ്റു ചിലപ്പോൾ അല്ലാതെയും. 
قَالَ ابْنُ الْعَرَبِيِّ : وَكَذَلِكَ قَوْلُ الطَّبِيبِ : إِذَا كَانَ الثَّدْيُ الْأَيْمَنُ مُسْوَدَّ الْحَلَمَةِ فَهُوَ ذَكَرٌ ، وَإِنْ كَانَ فِي الثَّدْيِ الْأَيْسَرِ فَهُوَ أُنْثَى ، وَإِنْ كَانَتِ الْمَرْأَةُ تَجِدُ الْجَنْبَ الْأَيْمَنَ أَثْقَلَ فَالْوَلَدُ أُنْثَى ; وَادَّعَى ذَلِكَ عَادَةً لَا وَاجِبًا فِي الْخِلْقَةِ [ ص: 5 ] لَمْ يَكْفُرْ وَلَمْ يَفْسُقْ . وَأَمَّا مَنِ ادَّعَى الْكَسْبَ فِي مُسْتَقْبَلِ الْعُمُرِ فَهُوَ كَافِرٌ . أَوْ أَخْبَرَ عَنِ الْكَوَائِنِ الْمُجَمَلَةِ أَوِ الْمُفَصَّلَةِ فِي أَنْ تَكُونَ قَبْلَ أَنْ تَكُونَ فَلَا رِيبَةَ فِي كُفْرِهِ أَيْضًا . فَأَمَّا مَنْ أَخْبَرَ عَنْ كُسُوفِ الشَّمْسِ وَالْقَمَرِ فَقَدْ قَالَ عُلَمَاؤُنَا : يُؤَدَّبُ وَلَا يُسْجَنُ . أَمَّا عَدَمُ تَكْفِيرِهِ فَلِأَنَّ جَمَاعَةً قَالُوا : إِنَّهُ أَمْرٌ يُدْرَكُ بِالْحِسَابِ وَتَقْدِيرِ الْمَنَازِلِ حَسَبَ مَا أَخْبَرَ اللَّهُ عَنْهُ مِنْ قَوْلِهِ : وَالْقَمَرَ قَدَّرْنَاهُ مَنَازِلَ . وَأَمَّا أَدَبُهُمْ فَلِأَنَّهُمْ يُدْخِلُونَ الشَّكَّ عَلَى الْعَامَّةِ ، إِذْ لَا يُدْرِكُونَ الْفَرْقَ بَيْنَ هَذَا وَغَيْرِهِ ; فَيُشَوِّشُونَ عَقَائِدَهُمْ وَيَتْرُكُونَ قَوَاعِدَهُمْ فِي الْيَقِينِ فَأُدِّبُوا حَتَّى يُسِرُّوا ذَلِكَ إِذَا عَرَفُوهُ وَلَا يُعْلِنُوا بِهِ . قُلْتُ : وَمِنْ هَذَا الْبَابِ أَيْضًا مَا جَاءَ فِي صَحِيحِ مُسْلِمٍ عَنْ بَعْضِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً 
...................................
ആശയ സംഗ്രഹം : വൈദ്യൻ തജ്‌രിബത്തിന്റെ അടിസ്ഥാനത്തിൽ, വലതു മുലക്കണ്ണ് നല്ല കറുപ്പാണെങ്കിൽ കുട്ടി ആണായിരിക്കും, ഇടതു മുലക്കണ്ണ് നല്ല കറുപ്പാണെങ്കിൽ കുട്ടി പെണ്ണായിരിക്കും,വലതു ഭാഗത്തേക്ക് ഗർഭിണിക്ക് ഭാരം തോന്നുന്നെങ്കിൽ കുട്ടി പെണ്ണായിരിക്കും  എന്നൊക്കെ പറയുന്നത് കൊണ്ട് കാഫിറാകില്ല.ഇതൊക്കെ പതിവ് പരിചയത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യൻ പറയുന്നത് മാത്രമാണ്.അത് അങ്ങിനെ തന്നെയാവണം എന്നില്ല. അതിനാൽ തന്നെ അത് ഫിസ്‌ഖോ കുഫ്‌റോ അല്ല.എന്നാൽ ഒരാൾ ഭാവിയിൽ ഇത്ര സമ്പാദിക്കും /നേടും എന്ന് പറഞ്ഞാൽ അവൻ കാഫിറാകും.ഒരു കാര്യം ഉണ്ടാകുന്നതിനു മുമ്പ് അത് ഇന്ന രൂപത്തിൽ ഉണ്ടാവുമെന്ന് കൃത്യമായും വ്യക്തമായും തഫ്സീൽ ചെയ്തു പറഞ്ഞാൽ അവൻ കാഫിറാകും എന്ന കാര്യത്തിൽ സംശയമില്ല.
       സൂര്യ - ചന്ദ്ര ഗ്രഹണങ്ങൾ പ്രവചിക്കുന്നവരെ കുറിച്ച് നമ്മുടെ മദ്ഹബുകാർ (മാലിക്കികൾ)പ്രസ്താവിച്ചിരിക്കുന്നത് അവനെ അദബു പഠിപ്പിക്കണമെന്നും എന്നാൽ ജയിലിൽ അടക്കേണ്ടതില്ലെന്നുമാണ്.അങ്ങിനെ പ്രവചിച്ചാൽ കാഫിറാകുകയില്ല എന്ന് പറയുന്നത് അത്തരം പ്രവചനങ്ങൾ ശാസ്ത്രീയമായ ചില കണക്കുകൾ അവലംബമാക്കിയാവാം എന്നത് കൊണ്ടാണ്.വിശുദ്ധ ഖുർആനിലും ഗ്രഹങ്ങളുടെ കണക്കുകൾ സംബന്ധിച്ച പരാമർശങ്ങളുണ്ട് .എന്നാൽ  അദബു പഠിപ്പിക്കണമെന്ന് പറയുന്നത് ,അത്തരം പ്രവചനങ്ങൾ കാരണം ജനങ്ങളുടെ വിശ്വാസത്തിൽ   തെറ്റ് സംഭവിക്കാമെന്നത് കൊണ്ടാണ്. 
          ആരെങ്കിലും ഒരു ജ്യോതിഷിയെ സമീപിച്ചു എന്തെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച് ചോദിച്ചാൽ അവന്റെ നാൽപ്പതു ദിവസത്തെ സത്കർമ്മങ്ങൾ നഷ്ടപ്പെടുമെന്ന് തിരുനബി അരുളിയിരിക്കുന്നു 
...................................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=6&ayano=59
___________________.......................................

MODULE 18/26.06.2017

ഫത്ഹുൽ ബാരി തുടരുന്നു :

     قَوْلُهُ  ثُمَّ أَدْبَرَ فَقَالَ رُدُّوهُ زَادَ فِي التَّفْسِيرِ فَأَخَذُوا لِيَرُدُّوهُ فَلَمْ يَرَوْا شَيْئًا فِيهِ أَنَّ الْمَلَكَ يَجُوزُ أَنْ يَتَمَثَّلَ لِغَيْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَرَاهُ وَيَتَكَلَّمُ بِحَضْرَتِهِ وَهُوَ يَسْمَعُ وَقَدْ ثَبَتَ عَنْ عِمْرَانَ بْنِ حُصَيْنٍ أَنَّهُ كَانَ يَسْمَعُ كَلَامَ الْمَلَائِكَةِ وَاللَّهُ أَعْلَمُ 
....................
ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അല്ലാത്തവരുടെ  മുമ്പിലും മലക്ക് മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടാമെന്നും അങ്ങിനെ ആരുടെ മുമ്പിലാണോ പ്രത്യക്ഷപ്പെടുന്നത് അവർക്കു പ്രസ്തുത മലക്കിനെ കാണാമെന്നും സാനിധ്യത്തിൽ മലക്ക് സംസാരിക്കാമെന്നും മലക്കിന്റെ സംസാരം മനുഷ്യൻ കേൾക്കാമെന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.ഇമ്രാനു ബ്നു ഹുസൈൻ എന്നവർ മലക്കിന്റെ ശബ്ദം കേൾക്കാറുണ്ടായിരുന്നു എന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
.............................
 تَنْبِيهَاتٌ الْأَوَّلُ دَلَّتِ الرِّوَايَاتُ الَّتِي ذَكَرْنَاهَا عَلَى أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا عَرَفَ أَنَّهُ جِبْرِيلُ إِلَّا فِي آخِرِ الْحَالِ وَأَنَّ جِبْرِيلَ أَتَاهُ فِي صُورَةِ رَجُلٍ حَسَنِ الْهَيْئَةِ لَكِنَّهُ غَيْرُ مَعْرُوفٍ لَدَيْهِمْ. 
وَأَمَّا مَا وَقَعَ فِي رِوَايَةِ النَّسَائِيِّ مِنْ طَرِيقِ أَبِي فَرْوَةَ فِي آخِرِ الْحَدِيثِ وَإِنَّهُ لَجِبْرِيلُ نَزَلَ فِي صُورَةِ دِحْيَةَ الْكَلْبِيِّ فَإِنَّ قَوْلَهُ نَزَلَ فِي صُورَةِ دِحْيَةَ الْكَلْبِيِّ وَهْمٌ لِأَنَّ دِحْيَةَ مَعْرُوفٌ عِنْدَهُمْ وَقَدْ قَالَ عُمَرُ مَا يَعْرِفُهُ مِنَّا أَحَدٌ 
ആശയ സംഗ്രഹം : ഈ സംഭവം സംബന്ധിച്ച് നാം പരാമർശിച്ച റിപ്പോർട്ടുകളിൽ നിന്നും, വന്നത് ജിബ്‌രീൽ ആണെന്ന് 
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അറിയുന്നത് സംഭാഷണത്തിന്റെ  അവസാനം മാത്രമാണ് എന്നാണു.നല്ല ഒരു പുരുഷന്റെ കോലത്തിലാണ് ജിബ്‌രീൽ വന്നതെങ്കിലും സഹാബാക്കൾക്കു പരിചയമുള്ള ഒരു വ്യക്തിയുടെ രൂപത്തിൽ ആയിരുന്നില്ല മലക്ക് വന്നത് എന്നു വിവിധ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്.എന്നാൽ നസാഇയുടെ റിപ്പോർട്ടിൽ ദിഹ്‌യത്തുൽ കൽബിയുടെ രൂപത്തിൽ ജിബ്‌രീൽ വന്നു എന്നു പറയുന്നത് തെറ്റായ അനുമാനമാണ്.കാരണം ഞങ്ങളിൽ ആർക്കും അദ്ദേഹത്തെ അറിയുമായിരുന്നില്ല എന്നു ഉമർ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നുണ്ട് .

നല്ല  ചോദ്യം     തന്നെ അറിവാണ് 

قَالَ بن الْمُنِيرِ فِي قَوْلِهِ يُعَلِّمُكُمْ دِينَكُمْ دَلَالَةٌ عَلَى أَنَّ السُّؤَالَ الْحَسَنَ يُسَمَّى عِلْمًا وَتَعْلِيمًا لِأَنَّ جِبْرِيلَ لَمْ يَصْدُرْ مِنْهُ سِوَى السُّؤَالِ وَمَعَ ذَلِكَ فَقَدْ سَمَّاهُ مُعَلِّمًا وَقَدِ اشْتَهَرَ  
     قَوْلُهُمْ حُسْنُ السُّؤَالِ نِصْفُ الْعِلْمِ
ആശയ സംഗ്രഹം : ഇബ്നുൽ മുനീർ പ്രസ്താവിക്കുന്നു : 'ജിബ്‌രീൽ നിങ്ങൾക്ക് ദീൻ പഠിപ്പിക്കാൻ വന്നതാണ് ' എന്നു ഹദീസിൽ വന്നതിൽ നിന്നും നല്ല ചോദ്യത്തെ തന്നെ അറിവും അദ്ധ്യാപനവുമായി കണക്കാക്കാം എന്നു മനസ്സിലാക്കാം.കാരണം ജിബ്‌രീൽ ഇവിടെ ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത് എന്നിട്ടും ജിബ്രീലിനെ അദ്ധ്യാപകനായി പരാമർശിച്ചിരിക്കുന്നു.'നല്ല ചോദ്യം അറിവിന്റെ പകുതിയാണ്' എന്ന വാക്യം പ്രസിദ്ധമാണ്.

 وَيُمْكِنُ أَنْ يُؤْخَذَ مِنْ هَذَا الْحَدِيثِ لِأَنَّ الْفَائِدَةَ فِيهِ انْبَنَتْ عَلَى السُّؤَالِ وَالْجَوَابِ مَعًا الثَّالِثُ قَالَ الْقُرْطُبِيُّ هَذَا الْحَدِيثُ يَصْلُحُ أَنْ يُقَالَ لَهُ أُمُّ السُّنَّةِ لِمَا تَضَمَّنَهُ مِنْ جُمَلِ عِلْمِ السُّنَّةِ 
     وَقَالَ  الطِّيبِيُّ لِهَذِهِ النُّكْتَةِ اسْتَفْتَحَ بِهِ الْبَغَوِيُّ كِتَابيه المصابيح وَشرح السُّنَّةِ اقْتِدَاءً بِالْقُرْآنِ فِي افْتِتَاحِهِ بِالْفَاتِحَةِ لِأَنَّهَا تَضَمَّنَتْ عُلُومَ الْقُرْآنِ إِجْمَالًا.

ഇമാം ഖുർതുബി പറയുന്നു : ഈ ഹദീസ് മൊത്തമായി തിരുനബിയുടെ സുന്നത്തിനെ ഉൾക്കൊള്ളുന്നതിനാൽ ഈ ഹദീസിനെ 'ഉമ്മുസുന്ന' എന്നു വിളിക്കാവുന്നതാണ്.ഇതിനാലാണ് ഇമാം ബഗ്‌വി തന്റെ മസാബീഹുസ്സുന്ന എന്ന കിതാബ് എഴുതിയപ്പോൾ ഈ ഹദീസ് ആദ്യം രേഖപ്പെടുത്തിയത് എന്നു ത്വീബി അഭിപ്രായപ്പെട്ടിരിക്കുന്നു. 

تحفة الأبرار شرح مصابيح السنة
القاضي ناصر الدين عبد الله بن عمر البيضاوي (ت 685هـ)
اhttp://shamela.ws/browse.php/book-13614#page-21
...................................

 അധിക വായനക്ക് :
1.
മിശ്കാത്തുൽ മസാബീഹിന് ഇമാം മുബാറഖ്ഫൂറി എഴുതിയ ശറഹു മിർആത്തുൽ മഫാതീഹിൽ നിന്ന് :
مرعاة المفاتيح شرح مشكاة المصابيح
المؤلف: أبو الحسن عبيد الله بن محمد عبد السلام بن خان محمد بن أمان الله بن حسام الدين الرحماني المباركفوري (المتوفى: 1414هـ)
( മരണം ഹിജ്‌റ 1414)

..............................
http://shamela.ws/browse.php/book-8862/page-872#page-873

2.
ഇബ്നുൽ അറബിയുടെ തഫ്സീർ 
آيات الأحكام
أحكام القرآن لابن العربي
محمد بن عبد الله الأندلسي (ابن العربي)

https://library.islamweb.net/NewLibrary/display_book.php?bk_no=46&ID=1018&idfrom=1029&idto=1031&bookid=46&startno=2

3.
الجموع البهية للعقيدة السلفية التي ذكرها العلامة الشِّنقيطي في تفسيره أضواء البيان

جمع: أبو المنذر محمود بن محمد بن مصطفى بن عبد اللطيف المنياوي
http://shamela.ws/browse.php/book-8488/page-58
4.
ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയം ഗൈബ് അറിയുക എന്ന പരിധിയിൽ വരില്ല.
http://bayanelislam.net/Suspicion.aspx?id=04-03-0003

സ്വഹീഹുൽ ബുഖാരി കിതാബുൽ ഈമാൻ ഹദീസ് 50- ന്റെ വിശദീകരണം ഇവിടെ അവസാനിപ്പിക്കുന്നു.
അടുത്ത ക്ലാസ്സിൽ ഇൻ ഷാ അല്ലാഹ്  സുന്നത്തും ബിദ്അത്തും പരമ്പര തുടരും .ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 9744391915
Abbas Parambadan 
ASSALAMU ALYKUM